Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ജില്ലയില്‍ റേഷന്‍ വിതരണം താളം തെറ്റുന്നു

റേഷന്‍കടകളില്‍ പലപ്പോഴും വെള്ള അരിയുള്ളപ്പോള്‍ ചുവന്ന അരി ഉണ്ടാകില്ല. ഗോതമ്പുള്ളപ്പോള്‍ പച്ചരി കാണില്ല, ഇതാണ് അവസ്ഥ. ജനങ്ങളുടെ പുറത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ട ലോക്ക്ഡൗണ്‍ കാല

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 14, 2021, 12:25 pm IST
inKollam

കൊല്ലം: കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും അധികൃതരുടെ അനാസ്ഥ കാരണം ജില്ലയില്‍ റേഷന്‍ വിതരണം താളം തെറ്റുന്നു. ഒരുമാസത്തെ റേഷന്‍വിഹിതം എല്ലാം കിട്ടണമെങ്കില്‍ കുറഞ്ഞത് നാല് തവണയെങ്കിലും കടകളില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് ഉള്ളത്.  

റേഷന്‍കടകളില്‍ പലപ്പോഴും വെള്ള അരിയുള്ളപ്പോള്‍ ചുവന്ന അരി ഉണ്ടാകില്ല. ഗോതമ്പുള്ളപ്പോള്‍ പച്ചരി കാണില്ല, ഇതാണ് അവസ്ഥ. ജനങ്ങളുടെ പുറത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ട ലോക്ക്ഡൗണ്‍ കാലത്ത് പോലും ഒരുമിച്ച് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ പൊതുവിതരണ വകുപ്പ് തയ്യാറാകുന്നില്ല.  

ജില്ലയിലെ ഒട്ടുമിക്ക റേഷന്‍കടകളിലും മുന്‍ഗണനാ, എ.എ.വൈ വിഭാഗങ്ങള്‍ക്കുള്ള ഈ മാസത്തെ അരി എത്തിച്ചിട്ടില്ല. ചിലയിടങ്ങളില്‍ ഗോതമ്പും പച്ചരിയും സ്റ്റോക്കില്ല. ഭക്ഷ്യധാന്യ വിതരണ സംവിധാനത്തില്‍ പൊതുവിതരണ വകുപ്പ് അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സപ്ലൈകോയുടെ ഇ- പോസ് സോഫ്റ്റ്വെയര്‍ പ്രകാരം എല്ലാ കടകളിലും ഏതൊക്കെ ഇനങ്ങള്‍ സ്റ്റോക്ക് ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ഇനി വിതരണത്തിന് ഏതൊക്കെ ഭക്ഷ്യസാധനങ്ങള്‍ ആവശ്യമാണെന്നും അറിയാനാകും. എന്നാല്‍ ഇപ്പോള്‍ ഇവയുടെ വിതരണം തോന്നും പേണ്ടാലെ ആണെന്നും പലര്‍ക്കും റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ല എന്നുമാണ് ആക്ഷേപം.

പ്രതിഫലമില്ലാതെ മാസങ്ങള്‍

ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്ന റേഷന്‍കട ഉടമകള്‍ക്കു ഏഴ് മാസമായി പ്രതിഫലം ലഭിചിട്ട്. ഒരുമാസത്തെ പ്രതിഫലം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. ഭക്ഷ്യധാന്യ കിറ്റുകള്‍ക്ക് 8 രൂപ വീതമാണു വിതരണക്കൂലിയായി റേഷന്‍ ഡീലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 5 രൂപ വീതം നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും പണം ഇതുവരെ നല്‍കിയിട്ടില്ല. പ്രതിഫലം ലഭിക്കാതെ വന്നപ്പോള്‍ വിതരണം നിര്‍ത്തിവയ്‌ക്കുമെന്നു റേഷന്‍ ഡീലര്‍മാരുടെ സംഘടനകള്‍ നിലപണ്ടാടെടുത്ത ശേഷമാണ് ഒരു മാസത്തെ പ്രതിഫലം നല്‍കിയത്. ഇനിയും ഏഴ് മാസത്തെ പ്രതിഫലം ഇവര്‍ക്ക് ഈ ഇനത്തില്‍ ലഭിക്കാനുണ്ട്.

സുരക്ഷ ഇല്ലാതെ  വ്യാപാരികള്‍

ലോക്ക് ഡൗണ്‍ നിലവില്‍ വന്നെങ്കിലും റേഷന്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണത്തിന് നിയന്ത്രണം ഇല്ല. എന്നാല്‍ റേഷന്‍ വ്യാപാരികളുടെ സുരക്ഷയ്‌ക്കായി ആവശ്യമായ യാതൊരു മുന്നൊരുക്കവും സ്വീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷാ ഉപകാരണങ്ങളായ ഗ്ലൗസ്, മാസ്‌ക് എന്നിവ ഇപ്പോഴും പലയിടത്തും ആവശ്യമായ രീതിയില്‍ വിതരണം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

കൊവിഡിനിടെ  പഞ്ചിങ് സമ്പ്രദായം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്തും ഇപ്പോഴും റേഷന്‍ വിതരത്തിന് പഞ്ചിങ് സമ്പ്രദായം ആണ് ഉപയോഗിക്കുന്നത്. കോവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചിങ് ഉള്‍പ്പെടെ ഉള്ളവ ഒഴിവാക്കാന്‍ വിദഗ്ദര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ റേഷന്‍ കടകളില്‍ പലയിടത്തും ഇപ്പോഴും ഇ- പോസ് മെഷീന്‍ പഞ്ചിങ് ആണ് നടത്തുന്നത്.

Tags: rationkollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.