Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിത്തീറ്റയ്‌ക്ക് വില വര്‍ധന; കന്നുകാലി കര്‍ഷകര്‍ ദുരിതത്തില്‍

പ്രധാനമായും തമിഴ്നാട്ടില്‍നിന്നാണ് സംസ്ഥാനത്തേക്ക് കോഴിത്തീറ്റയും കാലിത്തിറ്റയും എത്തുന്നത്. പല ന്യായങ്ങളും നിരത്തിയാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. മുന്‍പ് 20 രൂപ വിലയുണ്ടായിരുന്ന ഗോതമ്പ് ഉമിക്ക് 26 രൂപയായി. ആടു കര്‍ഷകര്‍ കൂടുതലായി ആശ്രയിക്കുന്നത് ഗോതമ്പ് ഉമിയാണ്. വിലവര്‍ധന ആട് കര്‍ഷകരെ ബാധിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 10, 2021, 04:43 pm IST
in Kerala

കോഴിക്കോട്: തീറ്റകള്‍ക്കുണ്ടായ വില വര്‍ധന മൂലം കന്നുകാലി കര്‍ഷകര്‍ പ്രതിസന്ധിയില്‍. കൊവിഡ് പ്രതിസന്ധിയും, ലോക്ഡൗണുമെല്ലാം കന്നുകാലി കര്‍ഷകരെ പ്രതിരോധത്തിലാക്കുന്നു. വില നല്‍കിയാലും ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭിക്കുന്നില്ലന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. പശു, പോത്ത്, ആട്, കോഴി കര്‍ഷകരാണ് ദുരിതത്തിലായത്. പെല്ലറ്റ്, കോഴിത്തീറ്റ, ഗോതമ്പ് ഉമി എന്നിവയ്‌ക്കാണ് വില വര്‍ധിച്ചത്. പരുത്തിപ്പിണ്ണാക്കിനും കടലപ്പിണ്ണാക്കിനും വിലവര്‍ധിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.  

പ്രധാനമായും തമിഴ്നാട്ടില്‍നിന്നാണ് സംസ്ഥാനത്തേക്ക് കോഴിത്തീറ്റയും കാലിത്തിറ്റയും എത്തുന്നത്. പല ന്യായങ്ങളും നിരത്തിയാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. മുന്‍പ് 20 രൂപ വിലയുണ്ടായിരുന്ന ഗോതമ്പ് ഉമിക്ക് 26 രൂപയായി. ആടു കര്‍ഷകര്‍ കൂടുതലായി ആശ്രയിക്കുന്നത് ഗോതമ്പ് ഉമിയാണ്. വിലവര്‍ധന ആട് കര്‍ഷകരെ ബാധിച്ചു. പെല്ലറ്റിന്റ വില കേരള ഫീഡ്‌സ് ഒഴികെയുള്ള കമ്പനികള്‍ കിലോയ്‌ക്ക് ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ഒരു ചാക്കിന് 50 രൂപയുടെ വര്‍ധനവായി. കെഎസ് കാലിത്തീറ്റയുടെ സുപ്രീം,  

ഡീലക്സ് എന്നിവയ്‌ക്കാണ് വില വര്‍ധിച്ചത്. കെഎസ് കാലിത്തീറ്റയുടെ സുപ്രീം  മുന്‍പ് 1300 രൂപയായിരുന്നു വില ഇന്ന് 1360 രൂപ നല്‍കണം. ഡീലക്സിന് 1220 രൂപയായിരുന്നത് 1270 രൂപയായി. അതേസമയം, പെല്ലറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അനിയന്ത്രിത വില വര്‍ധന. ഒരു കിലോ പരുത്തി പിണ്ണാക്ക് 32 രൂപ ആയിരുന്നത് 40 രൂപ ആയി വര്‍ധിച്ചു. 43 രൂപ വിലയുണ്ടായിരുന്ന കടല പിണ്ണാക്കിന് 50 രൂപയ്‌ക്ക് മുകളിലായി വില. കാലിത്തീറ്റയ്‌ക്കുണ്ടായ വില വര്‍ധനവ് മൂലം ക്ഷീരകര്‍ഷകര്‍ വിലയ പ്രതിസന്ധിയാണ് നേരിടുന്നത്.  

കോഴിത്തീറ്റയ്‌ക്ക് നിലവില്‍ നാലു രൂപയുടെ വര്‍ധനവുണ്ടായി. കോഴിത്തീറ്റ ഇപ്പോള്‍ വിപണിയില്‍ ലഭിക്കാനുമില്ല. ലോക്ഡൗണിന്റെ മറവില്‍ സംസ്ഥാനത്തേക്ക് കോഴിത്തീറ്റ എത്തുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ഇത് മുട്ടക്കോഴി വളര്‍ത്തുന്ന കര്‍ഷകരെ പ്രതിസന്ധിയിലാക്കി. തീറ്റയ്‌ക്ക് വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

കാലിത്തീറ്റ നിര്‍മ്മിക്കാം

കപ്പവേസ്റ്റ്, ബിയര്‍ വേസ്റ്റ്, ചോളം മാവ്, ചോളത്തൊണ്ട്, ഗോതമ്പ് തവിട് എന്നിവ സമാസമം ചേര്‍ത്ത് കുഴയ്‌ക്കുക. ഇതില്‍ ആവശ്യത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ്, സോഡാ കാരം, ബാര്‍ളി, തവിട് എന്നിവ ചേര്‍ത്താല്‍ മികച്ച കാലിത്തീറ്റ നിര്‍മ്മിക്കാം. ഇത് നല്‍കിയാല്‍ പശുക്കള്‍ക്ക് പാല്‍ ഉത്പാദനം വര്‍ദ്ധിക്കുമെന്നാണ് ഫാം ഉടമകള്‍ പറയുന്നത്. പത്തിലധികം കന്നുകാലികളെ വളര്‍ത്തുന്ന കര്‍ഷകര്‍ സ്വയം കാലിത്തീറ്റ നിര്‍മ്മിക്കുകയാണ്. പോത്ത്, എരുമ, ആട് എന്നിവ വളര്‍ത്തുന്നവര്‍ക്കും ഈ കാലിത്തീറ്റ ഗുണകരമാണ്. പുറത്ത് നിന്ന് വാങ്ങിക്കുന്ന കാലിത്തീറ്റയുടെ നാലില്‍ ഒന്ന് ചെലവ് മാത്രമാണ് ഇതിനുണ്ടാകുന്നത്.

Tags: കര്‍ഷകര്‍price
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.