Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടിയില്‍ വാക്‌സിനെടുക്കാനെത്തിയവരുടെ തിരക്ക് ബഹളത്തിനിടയാക്കി

ഒടുവില്‍ 8 മണിമുതല്‍ ടോക്കണ്‍ വിതരണം ആരംഭിച്ചതോടെ ക്യൂവില്‍ നില്‍ക്കുന്നവരെ മറികടന്ന് പലയിടങ്ങളിലായി കൂടിനിവര്‍ ടോക്കണുവേണ്ടി തള്ളിക്കയറിയതാണ് ആദ്യം ബഹളങ്ങള്‍ക്കിടയാക്കിയത്. ഇത് വാക്കേറ്റങ്ങള്‍ക്കും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 10:15 am IST
in Kannur

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് വാക്‌സിനേഷനായി എത്തിയവര്‍ ടോക്കണുവേണ്ടി തിരക്ക് കൂട്ടിയത് അല്‍പ്പനേരം പ്രശ്‌നങ്ങള്‍ക്കിടയാക്കി. അതിരാവിലെ 4 മണിമുതല്‍ എത്തി കാത്തുനിന്നവര്‍ 8 മണിയോടെ ടോക്കണ്‍ കൊടുക്കാന്‍ ആരംഭിച്ചതോടെ തിരക്കുകൂട്ടി എത്തിയതും തള്ളിക്കയറിയതുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇതിനിടയില്‍ ടോക്കണ്‍ ലഭിച്ചവര്‍ അത് തിരിച്ചു കൊടുക്കാതെ പുറത്തു നില്‍ക്കുന്നവര്‍ക്ക് കൈമാറിയതും ഇതുമൂലം യഥാര്‍ത്ഥത്തില്‍ ടോക്കണ്‍ ലഭിച്ചവര്‍ക്ക് വാക്‌സിനെടുക്കാതെ തിരിച്ചു പോകേണ്ടിവന്നതും വന്‍ ബഹളത്തിനിടയാക്കി. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയ്യേറ്റ ശ്രമത്തിനും ഇടയാക്കി. 

വ്യാഴാഴ്ച 500 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും ഇവര്‍ക്ക് രാവിലെ 10 മണിവരെ ടോക്കണ്‍ നല്‍കുമെന്നുമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പുണ്ടായിരുന്നത്. ടോക്കണ്‍ കരസ്ഥമാക്കാനായി സ്ത്രീകള്‍ അടക്കം രാവിലെ 4 മണി മുതല്‍ക്കേ ആശുപത്രി പരിസരത്ത് എത്തി. ഏഴുമണിയാകുമ്പോഴേക്കും നൂറുകണക്കിന് പേര്‍ സ്ഥലത്തെത്തിയെങ്കിലും 8 മണിമുതല്‍ മാത്രമേ ടോക്കണ്‍ വിതരണം ഉണ്ടാകുകയുള്ളൂ എന്ന വിവരമാണ് ഇവര്‍ക്ക് കിട്ടിയത്. ഇതിനിടയില്‍ മണിക്കൂറുകളായി കാത്തുനിന്ന പലരും അസ്വസ്ഥമാകുന്നത് കാണാമായിരുന്നു. വന്നവര്‍ വന്നവര്‍ നിരന്നു നിന്ന് ഒരു ക്യൂ രൂപപ്പെട്ടുവെങ്കിലും ഇതില്‍ ഉള്‍പ്പെടാതെ പലരും പലയിടങ്ങളിലായി കൂട്ടം കൂടി നില്‍ക്കുന്നതും കാണാമായിരുന്നു.  

ഒടുവില്‍ 8 മണിമുതല്‍ ടോക്കണ്‍ വിതരണം ആരംഭിച്ചതോടെ ക്യൂവില്‍ നില്‍ക്കുന്നവരെ മറികടന്ന് പലയിടങ്ങളിലായി കൂടിനിവര്‍ ടോക്കണുവേണ്ടി തള്ളിക്കയറിയതാണ് ആദ്യം ബഹളങ്ങള്‍ക്കിടയാക്കിയത്. ഇത് വാക്കേറ്റങ്ങള്‍ക്കും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് തത്കാലം പ്രശ്‌നങ്ങള്‍ തണുപ്പിച്ച് 500 ടോക്കണുകള്‍ നല്‍കി വാക്‌സിനേഷനും തുടങ്ങി.  

ഉച്ചകഴിഞ്ഞപ്പോഴാണ് വീണ്ടും പ്രശ്‌നം ഉടലെടുത്തു. ടോക്കണ്‍ ലഭിച്ച് വാക്‌സിനേഷന്‍ എടുത്തവര്‍ ടോക്കണുകള്‍ മേശപ്പുറത്തു വെക്കുന്നതായി കാണിച്ച് തിരിച്ചെടുത്തു കൊണ്ടുപോകുന്നത് ഇവിടെയിരുന്ന് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. തിരിച്ചുകൊണ്ടുപോയവര്‍ ഇത്തരം ടോക്കണുകള്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് കൈമാറി. ഇങ്ങനെ നൂറോളം ടോക്കണുകള്‍ കൈമാറി എന്നാണ് അറിയുന്നത്. ആശുപത്രി അധികൃതര്‍ നല്‍കിയ 500 ടോക്കണുകള്‍ പ്രകാരമുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയും മരുന്ന് തീരുകയും ചെയ്തു. അപ്പോഴാണ് നൂറോളം പേര്‍ ടോക്കണുമായി പുറത്തു കാത്തുനില്‍ക്കുന്നതായി അറിയുന്നത്. ഇത് വന്‍ ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ടോക്കണെടുത്ത് പുറത്ത് നില്‍ക്കുന്നവര്‍ ഓഫീസിലേക്ക് ഇരച്ചു കയറുകയും ബഹളത്തിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം ശ്രമം വരെ ഉണ്ടാവുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസ് എത്തിയാണ് എല്ലാവരെയും സ്ഥലത്തുനിന്നും മാറ്റിയത്. അതേസമയം ഇരിട്ടി താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്നത് കണ്ടെയ്ന്‍മെന്റ് സോണിലാണ്.

Tags: covidവാക്‌സിന്‍Iritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.