Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബിയുടെ പേരില്‍ പാറ ഖനനം വ്യാപകം; മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എല്ലാത്തിനും കൂട്ട്, പ്രളയത്തിലും പാഠം പഠിക്കാതെ സര്‍ക്കാര്‍

ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 17, 2021, 02:37 pm IST
inKerala

ഇടുക്കി: കിഫ്ബിയുടെ പേരിലുള്ള റോഡ് നിര്‍മ്മാണത്തില്‍ വലിയ തോതിലുള്ള അഴിമതിയും കൃത്രിമവുമെന്ന് പരാതി. സംസ്ഥാന പാതയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത് റോഡ് നിര്‍മാണത്തിന്റെ പേരില്‍ അതീവ പരിസ്ഥിതി ലോല മേഖല കൂടിയായ സ്ഥലത്ത് നടക്കുന്നത് വന്‍തോതിലുള്ള പാറപൊട്ടിക്കല്‍. പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തില്‍ വലിയ തോതില്‍ പാറപൊട്ടിച്ചെടുക്കുന്നതായി കാട്ടി ഏലപ്പാറ സ്വദേശി പുത്തന്‍പുരയ്‌ക്കല്‍ പി. രാജു, കൊച്ചുകരുന്തരവി തടത്തില്‍ സന്തോഷ് ടി.എസ്. എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പേരില്‍ അഴിമതിയോ സ്വജനപക്ഷാപാതമോ ഉണ്ടാകില്ലെന്നും അവകാശപ്പെടുന്നു.

എന്നാല്‍ കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ മേമഖ ഭാഗത്ത് റോഡിന് വീതി കൂട്ടി ആഴത്തില്‍ പാറ ഖനനം ചെയ്തെടുത്തിരിക്കുന്നു. ഏലപ്പാറ ടൗണ്‍ കഴിഞ്ഞുള്ള മുസ്ലിം പള്ളിക്ക് സമീപം പട്ടയഭൂമിയില്‍ മറ്റുള്ളവരെ സംരക്ഷിക്കാനായി കൃഷി നശിപ്പിച്ച് സംരക്ഷണ ഭിത്തി കെട്ടി. ഇവിടെ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ഒന്നാം മൈല്‍ മുതലുള്ള ഭാഗത്ത് റോഡിന്റെ മറവില്‍ 100-500 മീറ്റര്‍ വരെ ഉള്ളിലേക്ക് കയറി സ്ഥലമുടമകള്‍ക്ക് പണം നല്‍കി പാറ ഖനനം നടത്തിയിട്ടുണ്ട്. ചിന്നാര്‍ കവലയില്‍ എസ്റ്റേറ്റ് സ്ഥലം നല്‍കില്ലെന്ന പേരില്‍ യഥാര്‍ത്ഥ പ്ലാനില്‍ നിന്ന് മാറ്റി സര്‍ക്കാരിന് അധിക ബാധ്യത വരുന്ന രീതിയിലാണ് നിര്‍മാണം.  

ഇവിടെ വന്‍തോതില്‍ പാറപൊട്ടിച്ചുള്ള നിര്‍മ്മാണം നടത്തുന്നത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്ന പരാതിയുമുയരുന്നു. വീട് വയ്‌ക്കാന്‍ പാറപ്പൊട്ടിക്കുന്നതിന്  അനുമതി നല്‍കാത്ത മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും പലയിടത്തും നിര്‍മ്മാണം കൃത്യമായല്ല നടക്കുന്നതെന്നും റോഡിലെ വളവുകള്‍ പോലും നിവര്‍ത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു.  

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ ഇടത്-വലത് നേതാക്കള്‍ രംഗത്തെത്തി. പൊതുമരാമത്ത് നിരത്ത്‌വിഭാഗം, മൈനിങ് ആന്റ് ജിയോളജി, ആര്‍ഡിഒ തുടങ്ങിയവര്‍ക്കാണ് ഇരുവരും പരാതി നല്‍കിയത്. വിഷയത്തില്‍ തീരുമാനം ആകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.  

അതേസമയം ഇത്തരത്തിലൊരു പരാതി അറിഞ്ഞില്ലെന്ന് പീരുമേട് തഹസില്‍ദാര്‍ സതീഷ് പറയുന്നു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: idukkiMiningRockകിഫ്ബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.