Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബിയുടെ പേരില്‍ പാറ ഖനനം വ്യാപകം; മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എല്ലാത്തിനും കൂട്ട്, പ്രളയത്തിലും പാഠം പഠിക്കാതെ സര്‍ക്കാര്‍

ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 17, 2021, 02:37 pm IST
in Kerala

ഇടുക്കി: കിഫ്ബിയുടെ പേരിലുള്ള റോഡ് നിര്‍മ്മാണത്തില്‍ വലിയ തോതിലുള്ള അഴിമതിയും കൃത്രിമവുമെന്ന് പരാതി. സംസ്ഥാന പാതയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത് റോഡ് നിര്‍മാണത്തിന്റെ പേരില്‍ അതീവ പരിസ്ഥിതി ലോല മേഖല കൂടിയായ സ്ഥലത്ത് നടക്കുന്നത് വന്‍തോതിലുള്ള പാറപൊട്ടിക്കല്‍. പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തില്‍ വലിയ തോതില്‍ പാറപൊട്ടിച്ചെടുക്കുന്നതായി കാട്ടി ഏലപ്പാറ സ്വദേശി പുത്തന്‍പുരയ്‌ക്കല്‍ പി. രാജു, കൊച്ചുകരുന്തരവി തടത്തില്‍ സന്തോഷ് ടി.എസ്. എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പേരില്‍ അഴിമതിയോ സ്വജനപക്ഷാപാതമോ ഉണ്ടാകില്ലെന്നും അവകാശപ്പെടുന്നു.

എന്നാല്‍ കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ മേമഖ ഭാഗത്ത് റോഡിന് വീതി കൂട്ടി ആഴത്തില്‍ പാറ ഖനനം ചെയ്തെടുത്തിരിക്കുന്നു. ഏലപ്പാറ ടൗണ്‍ കഴിഞ്ഞുള്ള മുസ്ലിം പള്ളിക്ക് സമീപം പട്ടയഭൂമിയില്‍ മറ്റുള്ളവരെ സംരക്ഷിക്കാനായി കൃഷി നശിപ്പിച്ച് സംരക്ഷണ ഭിത്തി കെട്ടി. ഇവിടെ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ഒന്നാം മൈല്‍ മുതലുള്ള ഭാഗത്ത് റോഡിന്റെ മറവില്‍ 100-500 മീറ്റര്‍ വരെ ഉള്ളിലേക്ക് കയറി സ്ഥലമുടമകള്‍ക്ക് പണം നല്‍കി പാറ ഖനനം നടത്തിയിട്ടുണ്ട്. ചിന്നാര്‍ കവലയില്‍ എസ്റ്റേറ്റ് സ്ഥലം നല്‍കില്ലെന്ന പേരില്‍ യഥാര്‍ത്ഥ പ്ലാനില്‍ നിന്ന് മാറ്റി സര്‍ക്കാരിന് അധിക ബാധ്യത വരുന്ന രീതിയിലാണ് നിര്‍മാണം.  

ഇവിടെ വന്‍തോതില്‍ പാറപൊട്ടിച്ചുള്ള നിര്‍മ്മാണം നടത്തുന്നത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്ന പരാതിയുമുയരുന്നു. വീട് വയ്‌ക്കാന്‍ പാറപ്പൊട്ടിക്കുന്നതിന്  അനുമതി നല്‍കാത്ത മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും പലയിടത്തും നിര്‍മ്മാണം കൃത്യമായല്ല നടക്കുന്നതെന്നും റോഡിലെ വളവുകള്‍ പോലും നിവര്‍ത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു.  

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ ഇടത്-വലത് നേതാക്കള്‍ രംഗത്തെത്തി. പൊതുമരാമത്ത് നിരത്ത്‌വിഭാഗം, മൈനിങ് ആന്റ് ജിയോളജി, ആര്‍ഡിഒ തുടങ്ങിയവര്‍ക്കാണ് ഇരുവരും പരാതി നല്‍കിയത്. വിഷയത്തില്‍ തീരുമാനം ആകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.  

അതേസമയം ഇത്തരത്തിലൊരു പരാതി അറിഞ്ഞില്ലെന്ന് പീരുമേട് തഹസില്‍ദാര്‍ സതീഷ് പറയുന്നു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: idukkiMiningRockകിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.