Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഐഎം അസി. പ്രൊഫസറായി രഞ്ജിതിനെ കലിക്കറ്റില്‍ തഴഞ്ഞത് സിപിഎം സ്ഥാനമോഹികള്‍; അഭിനന്ദിച്ച തോമസ് ഐസകിന് പരക്കെ വിമര്‍ശനം

രഞ്ജിതിനെ അഭിനന്ദിച്ച് പോസ്റ്റിട്ടതാണ് പലരേയും തോമസ് ഐസക്കിന് എതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇതേ രഞ്ജിത്തിന് അദ്ദേഹത്തിന്റെ കഴിവുകള്‍ വെച്ച് നോക്കിയാല്‍ മെറിറ്റില്‍ ( അതല്ലെങ്കില്‍ സംവരണാടിസ്ഥാനത്തിലെങ്കിലും) കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനായാസം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കാമായിരുന്നു. എന്നാല്‍ അന്ന് സിപിഎമ്മിന്റെ വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് രഞ്ജിതിനെ വെട്ടി ജോലി പിടിച്ചെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 10:00 pm IST
in Kerala

തിരുവനന്തപുരം: പ്രതികൂല ജീവിതസാഹചര്യങ്ങളോട് ഏറ്റുമുട്ടി, പഠിച്ചുയര്‍ന്ന് ഒടുവില്‍ റാഞ്ചിയില്‍ ഐ ഐഎമ്മില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിതിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ മന്ത്രി തോമസ് ഐസക്കിനെതിരായ വിമര്‍ശനവും വൈറല്‍.

രഞ്ജിതിനെ അഭിനന്ദിച്ച് പോസ്റ്റിട്ടതാണ് പലരേയും തോമസ് ഐസക്കിന് എതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇതേ രഞ്ജിത്തിന് അദ്ദേഹത്തിന്റെ കഴിവുകള്‍ വെച്ച് നോക്കിയാല്‍ മെറിറ്റില്‍ ( അതല്ലെങ്കില്‍ സംവരണാടിസ്ഥാനത്തിലെങ്കിലും)  കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനായാസം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കാമായിരുന്നു. എന്നാല്‍ അന്ന് സിപിഎമ്മിന്റെ  വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് രഞ്ജിതിനെ വെട്ടി ജോലി പിടിച്ചെടുക്കുകയായിരുന്നു. ഇതറിഞ്ഞിട്ടും അന്ന് ഒരക്ഷരം ഉരിയാടാത്ത തോമസ് ഐസക് ഇപ്പോള്‍ രഞ്ജിന് നല്‍കിയ ‘ഫെയ്‌ക്’ അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്.  

ബെംഗളൂരു ക്രൈസ്റ്റ് കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരുന്ന രഞ്ജിതിന് ഏപ്രില്‍ ആറ് തിങ്കളാഴ്ചയാണ് ഐഐഎമ്മില്‍ നിന്നുള്ള നിയമനഉത്തരവ് ലഭിച്ചത്. ഇതോടെ രഞ്ജിത് തന്റെ ചെറിയ വീടിന്റെ പടവും കൂടി ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.

തോമസ് ഐസക്കും ഇക്കുട്ടത്തില്‍ രഞ്ജിതിനെ അഭിനന്ദിച്ചിരുന്നു. ‘രഞ്ജിതിനെപ്പോലുള്ളവരെ അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപന നിയമന അഭിമുഖത്തില്‍ നാലാം റാങ്കുണ്ടായിട്ടും നാല് ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനം നല്‍കിയില്ല,’ പത്രപ്രവര്‍ത്തകനായ സന്തോഷിന്റെ ഈ കുറിപ്പ് മന്ത്രി തോമസ് ഐസക്കിനുള്ള മറുപടിയായിരുന്നു. ഈ കുറിപ്പ് വൈറലായതോടെ കൂടുതല്‍ പേര്‍ തോമസ് ഐസക്കിനെതിരെ രംഗത്തെത്തി. ‘പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട രഞ്ജിതിന് മുന്‍ഗണന ഉണ്ടായിട്ടും കലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറി നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ ആണ്. അന്ന് പാര്‍ട്ടിയോഗ്യതയുള്ള പലര്‍ക്കും നിയമനം നല്‍കി’ സന്തോഷ് കുമാര്‍ പറയുന്നു.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും ഐസക്കിനെതിരെ ആഞ്ഞടിച്ചു: ‘അരിഞ്ഞുവീഴ്‌ത്തിയവര്‍ തന്നെ അനുമോദിക്കുന്നു. മനസ് നിറഞ്ഞ അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ട രഞ്ജിത്. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ റ്ാങ്ക് ലിസ്റ്റില്‍ നാലാം റാങ്ക് നേടിയിട്ടും നിയമനം നിഷേധിച്ച ഇടതു സിന്‍ഡിക്കേറ്റിന് കാലം കാത്തുവച്ച സമ്മാനം. രഞ്ജിത് ആര്‍. പാണത്തൂര്‍ തുടരുക നിന്‍ ജൈത്രയാത്ര, ആകാശമാകട്ടെ അതിരുകള്‍…’

Tags: രഞ്ജിത് ആര്‍. പാണത്തൂര്‍ലോകാരോഗ്യ സംഘടനഡോ. തോമസ് ഐസക്Thomas Isaacമാധ്യമ പ്രവര്‍ത്തകര്‍cpimപിന്‍വാതില്‍ നിയമനംthomas isacരാജ്‌മോഹന്‍ ഉണ്ണിത്താന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

പുതിയ വാര്‍ത്തകള്‍

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.