Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഐഎം അസി. പ്രൊഫസറായി രഞ്ജിതിനെ കലിക്കറ്റില്‍ തഴഞ്ഞത് സിപിഎം സ്ഥാനമോഹികള്‍; അഭിനന്ദിച്ച തോമസ് ഐസകിന് പരക്കെ വിമര്‍ശനം

രഞ്ജിതിനെ അഭിനന്ദിച്ച് പോസ്റ്റിട്ടതാണ് പലരേയും തോമസ് ഐസക്കിന് എതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇതേ രഞ്ജിത്തിന് അദ്ദേഹത്തിന്റെ കഴിവുകള്‍ വെച്ച് നോക്കിയാല്‍ മെറിറ്റില്‍ ( അതല്ലെങ്കില്‍ സംവരണാടിസ്ഥാനത്തിലെങ്കിലും) കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനായാസം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കാമായിരുന്നു. എന്നാല്‍ അന്ന് സിപിഎമ്മിന്റെ വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് രഞ്ജിതിനെ വെട്ടി ജോലി പിടിച്ചെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 10:00 pm IST
in Kerala

തിരുവനന്തപുരം: പ്രതികൂല ജീവിതസാഹചര്യങ്ങളോട് ഏറ്റുമുട്ടി, പഠിച്ചുയര്‍ന്ന് ഒടുവില്‍ റാഞ്ചിയില്‍ ഐ ഐഎമ്മില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിതിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ മന്ത്രി തോമസ് ഐസക്കിനെതിരായ വിമര്‍ശനവും വൈറല്‍.

രഞ്ജിതിനെ അഭിനന്ദിച്ച് പോസ്റ്റിട്ടതാണ് പലരേയും തോമസ് ഐസക്കിന് എതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇതേ രഞ്ജിത്തിന് അദ്ദേഹത്തിന്റെ കഴിവുകള്‍ വെച്ച് നോക്കിയാല്‍ മെറിറ്റില്‍ ( അതല്ലെങ്കില്‍ സംവരണാടിസ്ഥാനത്തിലെങ്കിലും)  കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനായാസം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കാമായിരുന്നു. എന്നാല്‍ അന്ന് സിപിഎമ്മിന്റെ  വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് രഞ്ജിതിനെ വെട്ടി ജോലി പിടിച്ചെടുക്കുകയായിരുന്നു. ഇതറിഞ്ഞിട്ടും അന്ന് ഒരക്ഷരം ഉരിയാടാത്ത തോമസ് ഐസക് ഇപ്പോള്‍ രഞ്ജിന് നല്‍കിയ ‘ഫെയ്‌ക്’ അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്.  

ബെംഗളൂരു ക്രൈസ്റ്റ് കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരുന്ന രഞ്ജിതിന് ഏപ്രില്‍ ആറ് തിങ്കളാഴ്ചയാണ് ഐഐഎമ്മില്‍ നിന്നുള്ള നിയമനഉത്തരവ് ലഭിച്ചത്. ഇതോടെ രഞ്ജിത് തന്റെ ചെറിയ വീടിന്റെ പടവും കൂടി ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.

തോമസ് ഐസക്കും ഇക്കുട്ടത്തില്‍ രഞ്ജിതിനെ അഭിനന്ദിച്ചിരുന്നു. ‘രഞ്ജിതിനെപ്പോലുള്ളവരെ അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപന നിയമന അഭിമുഖത്തില്‍ നാലാം റാങ്കുണ്ടായിട്ടും നാല് ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനം നല്‍കിയില്ല,’ പത്രപ്രവര്‍ത്തകനായ സന്തോഷിന്റെ ഈ കുറിപ്പ് മന്ത്രി തോമസ് ഐസക്കിനുള്ള മറുപടിയായിരുന്നു. ഈ കുറിപ്പ് വൈറലായതോടെ കൂടുതല്‍ പേര്‍ തോമസ് ഐസക്കിനെതിരെ രംഗത്തെത്തി. ‘പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട രഞ്ജിതിന് മുന്‍ഗണന ഉണ്ടായിട്ടും കലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറി നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ ആണ്. അന്ന് പാര്‍ട്ടിയോഗ്യതയുള്ള പലര്‍ക്കും നിയമനം നല്‍കി’ സന്തോഷ് കുമാര്‍ പറയുന്നു.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും ഐസക്കിനെതിരെ ആഞ്ഞടിച്ചു: ‘അരിഞ്ഞുവീഴ്‌ത്തിയവര്‍ തന്നെ അനുമോദിക്കുന്നു. മനസ് നിറഞ്ഞ അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ട രഞ്ജിത്. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ റ്ാങ്ക് ലിസ്റ്റില്‍ നാലാം റാങ്ക് നേടിയിട്ടും നിയമനം നിഷേധിച്ച ഇടതു സിന്‍ഡിക്കേറ്റിന് കാലം കാത്തുവച്ച സമ്മാനം. രഞ്ജിത് ആര്‍. പാണത്തൂര്‍ തുടരുക നിന്‍ ജൈത്രയാത്ര, ആകാശമാകട്ടെ അതിരുകള്‍…’

Tags: രഞ്ജിത് ആര്‍. പാണത്തൂര്‍ലോകാരോഗ്യ സംഘടനഡോ. തോമസ് ഐസക്Thomas Isaacമാധ്യമ പ്രവര്‍ത്തകര്‍cpimപിന്‍വാതില്‍ നിയമനംthomas isacരാജ്‌മോഹന്‍ ഉണ്ണിത്താന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

News

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.