Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ താരമായി ആരിഫ്; സിപിഎമ്മില്‍ വിവാദം

മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ അതാത് മണ്ഡലങ്ങളില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ചിത്രമുള്ള പോസ്റ്ററുകളും, ~ക്‌സ് ബോര്‍ഡുകളും പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് പാര്‍ട്ടിയുടെ അംഗീകാരവും ഉണ്ടായിരുന്നു. കൂടാതെ ക്യാപ്റ്റന്‍ എന്ന പരിവേഷത്തോടെ പിണറായി വിജയന്റെ ചിത്രമാണ് അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Apr 9, 2021, 11:19 am IST
inKerala

ആലപ്പുഴ: ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ രണ്ടാമനായി സിപിഎമ്മിന്റെ താരപ്രചാരകനായി മാറിയത് എ.എം. ആരിഫ് എംപി. പാര്‍ട്ടി തീരുമാനം പോലുമില്ലാതെ കരുനാഗപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള മണ്ഡലങ്ങളില്‍ ആരിഫിന്റെ പടം വച്ച് സ്ഥാനാര്‍ഥികള്‍ക്ക് പോസ്റ്റര്‍ അച്ചടിച്ച് നല്‍കിയത് സിപിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തി.  

മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക്  സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ അതാത് മണ്ഡലങ്ങളില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ചിത്രമുള്ള പോസ്റ്ററുകളും, ~ക്‌സ് ബോര്‍ഡുകളും  പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് പാര്‍ട്ടിയുടെ അംഗീകാരവും ഉണ്ടായിരുന്നു. കൂടാതെ ക്യാപ്റ്റന്‍ എന്ന പരിവേഷത്തോടെ പിണറായി വിജയന്റെ ചിത്രമാണ് അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്.  

ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ പോലും കടത്തിവെട്ടി സ്ഥലം എംപി തന്റെ ചിത്രം വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചത്. പാര്‍ട്ടിയുടെയോ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെയോ അനുമതിയില്ലാതെയായിരുന്നു ഇതെന്ന് സിപിഎം ജില്ലാ നേതൃത്വം തന്നെ വ്യക്തമാക്കുന്നു.  

എല്ലാ ജനപ്രതിനിധികളും മത്സരിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേകം പ്രസ്താവന ഇറക്കണമെന്നു നിര്‍ദേശിച്ചിരുന്നു. പടം വച്ച് പോസ്റ്ററിറക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, ആരിഫ് തന്റെ വര്‍ണചിത്രം സഹിതം പോസ്റ്റര്‍ അടിച്ചു നല്‍കുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ വിജയിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ് അദ്ദേഹം ചെയ്തതെന്നാണ് കരുതുന്നത്. പാര്‍ട്ടിയെയോ തെരഞ്ഞെടുപ്പു ചുമതലക്കാരെയോ അറിയിച്ചിരുന്നില്ല. ചെലവ് അദ്ദേഹം തന്നെയാണ് വഹിച്ചതെന്നും ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍, തോമസ് ഐസക്ക്, ജി. സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ കാഴ്ചക്കാരാക്കി ആരിഫ് നടത്തിയ പോസ്റ്റര്‍ പ്രചാരണത്തിനെതിരെ അണികളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പിണറായി വിജയന്‍, പി. ജയരാജന്‍ തുടങ്ങിയ കണ്ണൂര്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വ്യക്തിപൂജ ആരോപണത്തിന്റെ മറ്റൊരു പതിപ്പാണെന്നാണ് വിമര്‍ശനം.  

അമ്പലപ്പുഴയില്‍ പോസ്റ്റര്‍ മറ്റൊരു രീതിയിലും വിവാദമായി. മന്ത്രി ജി. സുധാകരന്റെ ചിത്രം വച്ച പോസ്റ്റര്‍ മാറ്റിയാണ് എംപിയുടെ പോസ്റ്റര്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടതെന്നാണ് വിമര്‍ശനം. ആരിഫിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. ഇതിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.  

കായംകുളത്ത് ആരിഫ് അവസാന നിമിഷം നടത്തിയ പരമാര്‍ശം യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിക്കുന്നതാണെന്ന് പ്രചാരണം ശക്തമായതോടെ ഇടതുപക്ഷം പ്രതിരോധത്തിലായിരുന്നു. കായംകുളത്ത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടാല്‍, അതിന് കാരണം എംപിയുടെ വാവിട്ട വാക്കുകളായിരിക്കുമെന്നും അഭിപ്രായമുയരുന്നു.

Tags: cpmഎല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.