Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം നല്‍കിയ അരി ഇലക്ഷന്‍ മുന്നില്‍കണ്ട് അഞ്ചുമാസം പൂഴ്‌ത്തിവെച്ചു; സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പൂഴ്‌ത്തിയത് 790717.81 മെട്രിക് ടണ്‍ ധാന്യം

ഇതിന്റെ മറവില്‍ 790717.81 മെട്രിക് ടണ്‍ അരിയാണ് (ഏകദേശം 1200 ലോഡ്) കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തെ വിവിധ റേഷന്‍ കടകളിലായി പൂഴ്‌ത്തി വച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 10:02 am IST
inKerala

തിരുവനന്തപുരം: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അരി വിതരണം ചെയ്യുന്നത് ഒരുമാസം മുന്‍കൂറായി. ഇങ്ങനെ കിട്ടുന്ന അരി അഞ്ചുമാസം ‘പൂഴ്‌ത്തി’വച്ചിരിക്കുകയായിരുന്നു. സര്‍ക്കാര്‍ അരി 790717.81 മെട്രിക് ടണ്‍ വരും.

ഏപ്രില്‍ മാസത്തേക്കുള്ള അരി ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഈമാസം വിതരണം ചെയ്ത് കഴിഞ്ഞു. കേരളത്തിന്റെ വിഹിതം കൃത്യമായി ഏറ്റെടുക്കുകയും ചെയ്തു.ഇത്തരത്തിലാണ് എല്ലാ മാസവും അരിവിതരണം ചെയ്യുന്നത്. സ്‌കൂളുകളിലേക്കുള്ള അരിയും ഇതേ രീതിയിലാണ് എഫ്‌സിഐ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. സ്‌കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാത്തതിനാല്‍ കഞ്ഞിയ്‌ക്കുള്ള അരിവിഹിതം ഓരോ വിദ്യാര്‍ഥിക്കും നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇത് സംസ്ഥാനം ഒറ്റത്തവണ മാത്രമാണ് നല്‍കിയത്. ശേഷിക്കുന്നവ മുഴുവന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇപ്പോള്‍ വിതരണം ചെയ്യുകയാണ്.

സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന മുന്‍ഗണനേതര (നീല, വെള്ള) കാര്‍ഡുകാര്‍ക്ക് കിലോയ്‌ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് ലോക്ഡൗണ്‍ കാലത്താണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീം വഴി 22.50 രൂപക്ക് വാങ്ങുന്ന അരി സബ്‌സിഡിയോടെ 15 രൂപയ്‌ക്ക് നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഫണ്ട് അപര്യാപ്തമെന്ന്  ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് കൂടാതെ നവംബറോടെ സ്‌പെഷല്‍ അരി വിതരണം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മുന്‍കൂര്‍ സ്റ്റോക്കെടുത്തത് ഇതോടെ കെട്ടിക്കിടന്നു. ഇത്  പൂഴ്‌ത്തിവെയ്‌ക്കാനായി സ്റ്റോക്കില്ലാത്ത കടകളില്‍കൂടി പൂര്‍ണമായി അരി എത്തിച്ചശേഷം വിതരണം ആരംഭിച്ചാല്‍ മതിയെന്ന് ഭക്ഷ്യവകുപ്പും നിര്‍ദ്ദേശിച്ചു. ഇതിന്റെ മറവില്‍ 790717.81 മെട്രിക് ടണ്‍ അരിയാണ് (ഏകദേശം 1200 ലോഡ്) കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തെ വിവിധ റേഷന്‍ കടകളിലായി  പൂഴ്‌ത്തി വച്ചത്.  

കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്യാന്‍ അടിയന്തര നടപടി  ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ നിരവധി തവണ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ മൗനം പാലിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ എത്തുമെന്ന് മനസ്സിലാക്കിയാണ് ഫെബ്രുവരി നാലിന് ചേര്‍ന്ന മന്ത്രിസഭാ യോഗം മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ വീണ്ടും സ്‌പെഷല്‍ അരി വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍സര്‍ക്കാര്‍എഫ്സിഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.