Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണം, ഡോളര്‍, ഖുറാന്‍ കടത്ത് കേസുകള്‍; മന്ത്രിമാര്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിയിലേയ്‌ക്ക്

മാര്‍ച്ച് 22ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ സരിത്തിന്റെ ഏഴ് മൊഴികളുടെ പകര്‍പ്പ് ചേര്‍ത്തിട്ടുണ്ട്. അതില്‍ 2020 ആഗസ്റ്റ് 15ന് സരിത്ത് നല്‍കിയ മൊഴിയിലാണ് മന്ത്രിമാരായ കെ.ടി. ജലീലും കടകംപള്ളിയും പലവട്ടം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതായി പറഞ്ഞിട്ടുള്ളത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 30, 2021, 09:12 am IST
in Kerala

കൊച്ചി: സ്വര്‍ണം, ഡോളര്‍, ഖുറാന്‍ കടത്തു കേസുകളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി ജലീലിനും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലുള്ള ബന്ധം സംബന്ധിച്ച് കേസിലെ പ്രതി സരിത് പി.എസ്. നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാര്‍ച്ച് 22ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ സരിത്തിന്റെ ഏഴ് മൊഴികളുടെ പകര്‍പ്പ് ചേര്‍ത്തിട്ടുണ്ട്. അതില്‍ 2020 ആഗസ്റ്റ് 15ന് സരിത്ത് നല്‍കിയ മൊഴിയിലാണ് മന്ത്രിമാരായ കെ.ടി. ജലീലും കടകംപള്ളിയും പലവട്ടം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതായി പറഞ്ഞിട്ടുള്ളത്.  

കടകംപള്ളി മകന്റെ ജോലിയുടെ ആവശ്യങ്ങള്‍ക്കും ജലീല്‍ കോണ്‍സുലേറ്റിന്റെ റംസാന്‍ കിറ്റ് വിതരണക്കാര്യം സംസാരിക്കാനുമാണ് എത്തിയതെന്നാണ് വിശദീകരണം. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസില്‍ പങ്കാളിയായ കോണ്‍സല്‍ ജനറലുമായി മുറിയില്‍ മറ്റാരുമില്ലാതെയായിരുന്നു കൂടിക്കാഴ്ചയെന്നും സരിത്ത് വിശദീകരിച്ചിട്ടുണ്ട്.

ജലീലിനെ ഇതു സംബന്ധിച്ച് ഇ ഡി ചോദ്യം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലും ഇ ഡിയുടെ കണ്ടെത്തലുകളും ചേര്‍ത്തായിരിക്കും റിപ്പോര്‍ട്ട്. കടകംപള്ളി സുരേന്ദ്രന്‍ മകന്റെ ആവശ്യത്തിനാണ് സന്ദര്‍ശിച്ചതെങ്കിലും മന്ത്രിയെന്ന നിലയിലായിരുന്നു. ഇ ഡിയുടെ അന്വേഷണത്തില്‍ കടകംപള്ളി പല തവണ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ട്. അതു സംബന്ധിച്ച് മന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലെങ്കിലും ശേഖരിച്ച വിവരങ്ങള്‍ ഇ ഡി കോടതിയിലെത്തിക്കും.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം, കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിട്ടുള്ള വിഐപികളുടെ പേരുകള്‍ എന്നിവയും കോടതിയിലെത്തും. കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍, മകന്‍ അബ്ദുരി ഹക്കിം തുടങ്ങിയവരുടെ പേരുകളും സരിത്തിന്റെ മൊഴിയിലുണ്ട്.

ഇ ഡിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി ഇന്നലെ ക്രൈംബ്രാഞ്ച്, പുതിയ ഒരു എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണക്കടത്തു കേസില്‍ പ്രതി സന്ദീപ് നായരുടെ പരാതിയിലാണ് നടപടി.

Tags: courtgoldഅഴിമതികെ.ടി. ജലീല്‍ഖുറാന്‍kadakampally surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.