Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2016ല്‍ 41 സീറ്റുകള്‍; ഇക്കുറി ജയസാധ്യതയില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ ഡിഎംകെ നല്‍കിയത് 25 സീറ്റുകള്‍ മാത്രം; കോണ്‍ഗ്രസിന് കിട്ടിയത് ലാഭം

കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ഡിഎംകെ തന്നെ മുങ്ങിപ്പോകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെറും 22 സീറ്റുകള്‍ മാത്രം നല്‍കാമെന്ന നിലപാടിലായിരുന്നു ഡിഎംകെ. പക്ഷെ ഒടുവില്‍ മൂന്ന് സീറ്റുകള്‍ കൂടി ചേര്‍ത്ത് 25 സീറ്റുകള്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 03:38 pm IST
in India

ചെന്നൈ: ദിവസങ്ങള്‍ നീണ്ട വാഗ്വാദങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ഡിഎംകെ വെച്ചുനീട്ടിയത് 25 സീറ്റുകള്‍ മാത്രം. കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എടുത്തുനോക്കിയാല്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കുറഞ്ഞ സീറ്റ് നീക്കിയിരിപ്പ്. 

കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ഡിഎംകെ തന്നെ മുങ്ങിപ്പോകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെറും 22 സീറ്റുകള്‍ മാത്രം നല്‍കാമെന്ന നിലപാടിലായിരുന്നു ഡിഎംകെ. പക്ഷെ ഒടുവില്‍ മൂന്ന് സീറ്റുകള്‍ കൂടി ചേര്‍ത്ത് 25 സീറ്റുകള്‍ നല്‍കി. മനസ്സില്ലാമനസ്സോടെയാണ് തമിഴ്നാട് കോണ്‍ഗ്രസ് സമിതി അധ്യക്ഷന്‍ കെ.എസ്. അഴഗിരി ഡിഎംകെയുമായി സീറ്റുവിഭജനം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ വോട്ട് പങ്കാളിത്തം വര്‍ഷം തോറും കുറഞ്ഞുവരികയാണെന്നും ഇത്ര സീറ്റുകള്‍ തന്നെ നല്‍കുന്നത് ഡിഎംകെയുടെ ഔദാര്യമാണെന്നും ആണ് സ്റ്റാലിന്റെയും മറ്റും നിലപാട്.  

കോണ്‍ഗ്രസ് ക്യാംപിലെ സംഭ്രമം കണ്ട് ഒരു ഘട്ടത്തില്‍ കമല്‍ഹാസന്‍ തന്നെ കോണ്‍ഗ്രസിനെ സ്വന്തം മുന്നണിയിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഇതിനെ എതിര്‍ത്തു.  കോണ്‍ഗ്രസിന് ആശ്വാസത്തിനുള്ള ഒരേയൊരു കാര്യം മറ്റ് സഖ്യകക്ഷികളായ സിപിഐ, എംഡിഎംകെ, വിസികെ എന്നിവര്‍ക്കും 10ന് പകരം ആറ് സീറ്റുകള്‍ മാത്രമേ ഡിഎംകെ നല്‍കിയിട്ടുള്ളൂ എന്നതാണ്. 

2016ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡിഎംകെ സഖ്യം 41 സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചതാകട്ടെ വെറും എട്ട് സീറ്റുകളില്‍ മാത്രം. എന്നാല്‍ ഇതില്‍ നിന്ന് ഒരു 20 സീറ്റെടുത്ത് അതില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 15 പേരെങ്കിലും ജയിച്ചിരുന്നേനെ എന്നാണ് ഇപ്പോള്‍ ഡിഎംകെ നേതാക്കള്‍ വിലയിരുത്തുന്നത്. അങ്ങിനെയെങ്കില്‍ ഡിഎംകെയ്‌ക്ക് അന്ന് തമിഴ്നാട്ടില്‍ അധികാരവും പിടിക്കാമായിരുന്നു.  

ബീഹാറിലെ തെരഞ്ഞെടുപ്പില്‍ നിന്നുള്ള പാഠവും ഡിഎംകെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈയിടെ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ജയിക്കാനായത് 19 സീറ്റുകളില്‍ മാത്രം. ഇതുമൂലം മഹാഘഡ്ബന്ധന്‍ എന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വിയാദവ് നേതൃത്വം നല്‍കിയ മുന്നണി തന്നെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഈയിടെ ഡിഎംകെ നടത്തിയ സര്‍വ്വേയിലും കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കുന്നത് ആപത്താണെന്നാണ് വിലയിരുത്തല്‍. ഒരു പക്ഷെ അധികാരത്തില്‍ എത്താനുള്ള സാധ്യത തന്നെ ഇത് മൂലം ഇല്ലാതായേക്കാമെന്ന് ഡിഎംകെയ്‌ക്ക് ഉപദേശം കിട്ടിയിട്ടുണ്ട്. ഇതിന് കാരണം കോണ്‍ഗ്രസിന്റെ വിജയസാധ്യത തീരെ ദുര്‍ബ്ബലമായതുകൊണ്ടാണ്.

മാത്രമല്ല, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെയും ഡിഎംകെ കുറ്റപ്പെടുത്തുന്നു. ഹൈക്കമാന്‍റുമായി ബന്ധമുള്ള ആളുകള്‍ക്കാണ് പലപ്പോഴും സീറ്റുകള്‍ നല്‍കുന്നത്. ഇവര്‍ക്ക് മണ്ഡലവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. ഇത് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ കലാശിക്കുന്നു. തേനി സീറ്റിന്റെ കാര്യം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മധുരൈ മേഖലയുമായി ബന്ധമുള്ളവരെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കേണ്ടത്. എന്നാല്‍ സീറ്റ് അനുവദിച്ചത് ഇവികെഎസ് ഇളങ്കോവനാണ്. ഇദ്ദേഹത്തിന് ഈ മണ്ഡലവുമായി ഒരു ബന്ധവുമില്ല. ഇക്കുറി അതിനാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആവശ്യമെങ്കില്‍ ഡിഎംകെയും ഇടപെടും.

കോണ്‍ഗ്രസിന്റെ കര്‍ഷകവിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി ജികെ മുരളി ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കോണ്‍ഗ്രസ് നേതാക്കളെ തന്നെ കുറ്റപ്പെടുത്തുന്നു. ഇവിടെ 70 സീറ്റുകളില്‍ 45ലും മണ്ഡലവുമായി ബന്ധമില്ലാത്ത, യാതൊരു വിജയസാധ്യതയുമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയത്.

Tags: Rahul Gandhicongressഎം.കെ. സ്റ്റാലിന്‍ഡിഎംകെഅസംബ്ലി ഇലക്ഷന്‍tamil nadu election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

പുതിയ വാര്‍ത്തകള്‍

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.