Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മന്ത്രിമാര്‍ക്ക് സീറ്റില്ല; സിപിഎമ്മില്‍ മത്സരം തുടങ്ങി

അമ്പലപ്പുഴയില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിന് സുധാകരനും, ആലപ്പുഴയില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിന് ഐസക്കും കളമൊരുക്കുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഇന് സംസ്ഥാന കമ്മറ്റിയിലാണ് ഇവരുടെ പ്രതീക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2021, 10:45 am IST
in Alappuzha

ആലപ്പുഴ: നിലവിലെ മന്ത്രിമാര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതോടെ സിപിഎമ്മിലും, സിപിഐയിലും  സീറ്റുറപ്പിക്കാന്‍ മത്സരം തുടങ്ങി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ തള്ളിയാണ് മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കിനും ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന തീരുമാനത്തില്‍ ആര്‍ക്കും ഇളവു വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.

സംസ്ഥാന കമ്മറ്റിയും ഇത് അംഗീകരിച്ചാല്‍ മുതിര്‍ന്ന നേതാക്കളായ ഐസക്കും, സുധകരനും ഇത്തവണ കാഴ്ചക്കാരാകും. പാര്‍ട്ടി വിഭാഗീയതില്‍ രണ്ടു പക്ഷങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ ഇനി കളി പുറത്തിരുന്ന് കാണേണ്ടി വരും. അമ്പലപ്പുഴയില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിന് സുധാകരനും, ആലപ്പുഴയില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിന് ഐസക്കും കളമൊരുക്കുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഇന് സംസ്ഥാന കമ്മറ്റിയിലാണ് ഇവരുടെ പ്രതീക്ഷ.

അതിനിടെ അമ്പലപ്പുഴയ്‌ക്കും, ആലപ്പുഴയ്‌ക്കുമായി നേതാക്കള്‍ സീറ്റുറപ്പിക്കാന്‍ മത്സരം തുടങ്ങി. ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം പി. പി. ചിത്തരഞ്ജന്‍ എന്നിവരുടെയും, അമ്പലപ്പുഴയില്‍ സംസ്ഥാന കമ്മറ്റിയംഗം സി.എസ്. സുജാത, ജില്ലാ കമ്മറ്റിയംഗം എച്ച്. സലാം എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മണ്ഡലങ്ങള്‍ കുത്തകയാക്കി വെച്ചിരുന്നവര്‍ കളം ഒഴിയുന്നതോടെ ഇവിടങ്ങളില്‍ പാര്‍ട്ടി സമവാക്യങ്ങള്‍ ഏതു രീതിയിലാകും വിജയപരാജയങ്ങളെ സ്വാധീനിക്കുക എന്ന് കണ്ടറിയണം.

കായംകുളത്ത് നിലവിലെ എംഎല്‍എ യു. പ്രതിഭയ്‌ക്കാണ് ജില്ലാ നേതൃത്വത്തിലെ  പ്രബല വിഭാഗത്തിന്റെ പിന്തുണയെങ്കിലും കായംകുളത്തെ പാര്‍ട്ടിക്കാര്‍ വിട്ടുവീഴ്ചയ്‌ക്കില്ല. ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്. ബാബുജാനായി ഒരു വിഭാഗം സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചാരണം തുടങ്ങി. മതസാമുദായിക സന്തുലിതാവസ്ഥ പാലിക്കാന്‍ ബാബുജാന്റെ കായംകുളത്തെ സ്ഥാനാര്‍ത്ഥിത്വവും, പ്രതിഭയെ അരൂരില്‍ മത്സരിപ്പിക്കുന്നതും  ഗുണം ചെയ്യുമെന്നും അഭിപ്രായമുയരുന്നു.  

സിപിഐയില്‍ മന്ത്രി പി. തിലോത്തമന് ഒരിക്കല്‍ കൂടി ചേര്‍ത്തലയില്‍ അവസരം നല്‍കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യം. വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക സിപിഐക്ക് ദുഷ്‌ക്കരമാണ്. എന്നാല്‍ സംസ്ഥാന  നേതൃത്വം വഴങ്ങുന്നില്ല. ഹരിപ്പാട് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രമേശ് ചെന്നിത്തലയെ സഹായിക്കുന്ന പതിവു നിലപാടില്‍ നിന്ന് സിപിഐ മാറുമോ എന്നും കണ്ടറിയണം.

Tags: cpmministerElection 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.