Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നാഗ്പൂരില്‍ നിന്നും; അംബാനിയുടെ വീട്ടിലെത്തിയ പച്ച എസ്‌യുവി മോഷ്ടിച്ചത്; 10 പൊലീസ് സംഘം അന്വേഷണത്തിന്

സാധാരണയായി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്നവയാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. പക്ഷെ ഈയിടെ ഭീകരാക്രമണത്തില്‍ സ്‌ഫോടനങ്ങളുണ്ടാക്കാന്‍ ജെലാറ്റിന്‍ സ്റ്റിക്കുകളാണ് ഉപയോഗിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചിന് പുറമെ മഹാരാഷ്‌ട്ര ആന്‍റി ടെറര്‍ സ്‌ക്വാഡും അന്വേഷിക്കുന്നുണ്ട്. ഇതെവരെ ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 04:06 pm IST
in India

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലയ്‌ക്ക് മുന്നിലെത്തിയ എസ്‌യുവിയില്‍ ഉണ്ടായിരുന്ന 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നാഗ്പൂരിലെ ഒരു കമ്പനിയില്‍ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തി.

സാധാരണയായി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്നവയാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. പക്ഷെ ഈയിടെ ഭീകരാക്രമണത്തില്‍ സ്‌ഫോടനങ്ങളുണ്ടാക്കാന്‍ ജെലാറ്റിന്‍ സ്റ്റിക്കുകളാണ് ഉപയോഗിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചിന് പുറമെ മഹാരാഷ്‌ട്ര ആന്‍റി ടെറര്‍ സ്‌ക്വാഡും അന്വേഷിക്കുന്നുണ്ട്. ഇതെവരെ ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.

പച്ചനിറത്തിലുള്ള സ്‌കോര്‍പിയോ എസ് യുവിയാണ് ആന്‍റിലയുടെ മുന്നില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഭേദിച്ച് എത്തിയത്. ഇതോടെ അംബാനിയുടെ ആഡംബര വസതിയിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സംശയമുണരുന്നു.

20 ലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ചെത്തിയ ഈ എസ് യുവി മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തല്‍. മഹാരാഷ്‌ട്രയ്‌ക്ക് പുറത്ത് നിന്നാണ് ഈ വാഹനം മോഷിടിച്ചിരിക്കുന്നത്. ആന്‍റിലയില്‍ അര്‍ധരാത്രിയ്‌ക്ക് ശേഷം 12.57നാണ് വാഹനം എത്തിയത്. അതിന് മുമ്പ് അതിനടുത്തുള്ള ഒരു ഹാജി അലി കടയില്‍ ഈ വാഹനം 10 മിനിറ്റ് നേരം നിര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഈ റൂട്ടിലുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. വാഹനത്തിനകത്ത് നിന്നും നിരവധി നംപര്‍ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്.  

വാഹനത്തില്‍ അല്‍പനേരം ഇരുന്ന ശേഷമാണ് ഡ്രൈവര്‍ ഇറങ്ങിപ്പോകുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹം തല മറയ്‌ക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ആളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. അംബാനിയ്‌ക്കെതിരായ ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്.

10 ടീമുകളായി തിരിഞ്ഞാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. ഒരു ടീം പരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണ്. ട്രാഫിക് ആസ്ഥാനത്തുള്ള ക്യാമറകള്‍ മറ്റൊരു ടീം പരിശോധിക്കുന്നുണ്ട്. ക്രോഫോര്‍ഡ് മാര്‍ക്കറ്റിലുള്ള മുംബൈ പൊലീസ് ആസ്ഥാനത്തുള്ള സിസിടിവികള്‍ പരിശോധിക്കുകയാണ് ഇനിയൊരു സംഘം. മറ്റൊരു സംഘം ഫോറന്‍സിക് ടീമുമായി സഹകരിച്ച് തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

2013ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറൈന്‍ ഡ്രൈവിലുള്ള ഓഫീസില്‍ ഭീഷണിക്കത്ത് ഉപോക്ഷിച്ച് പോയ അയാളെ കണ്ടെത്താന്‍ ഒരു ടീം പരിശ്രമിക്കുന്നു. ഇതുവരെ ശേഖരിച്ച് തെളിവുകള്‍ വെച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ടീമുകള്‍ അരിച്ചുപെറുക്കുന്നു.

ഇപ്പോള്‍ അംബാനിയുടെ സുരക്ഷയ്‌ക്കായി 58 സിആര്‍പിഎഫ് കമാന്റോകളെ വിന്യസിച്ചിട്ടുണ്ട്. തൊട്ടടുത്ത ബിഎംസി പാര്‍ക്കിങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന മെഴ്‌സിഡിസ് ബെന്‍സ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.

Tags: മുംബൈ പൊലീസ്മുകേഷ് അംബാനിആന്‍റിലഐഎസ്മഹാരാഷ്ട്രമുംബൈപൈപ്പ‌് ബോംബ‌്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.