Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയെ വെട്ടിലാക്കി വെള്ളാപ്പള്ളി: തിലോത്തമന്‍ കളമൊഴിയുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഐയ്‌ക്കുള്ളില്‍ ആശയക്കുഴപ്പം

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഐ നിലപാട് ശരിയല്ലെന്നും, തിലോത്തമനെ പോലെ ജനപിന്തുണയുള്ളവരെ ഒഴിവാക്കുന്നത് ശരിയല്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 21, 2021, 03:59 pm IST
in Kerala

ആലപ്പുഴ: നിലവിലെ എംഎല്‍എ പി. തിലോത്തമന്‍ കളമൊഴിയുന്നതോടെ ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഐക്ക് കീറാമുട്ടിയാകുന്നു. സ്ഥാനാര്‍ത്ഥി മോഹികളുടെ ബാഹുല്യമാണ് പ്രധാന പ്രശ്‌നം. മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന തീരുമാനമാണ് തിലോത്തമന് തിരിച്ചടിയായത്. ഇതിനിടെ തിലോത്തമനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കി.

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഐ നിലപാട് ശരിയല്ലെന്നും, തിലോത്തമനെ പോലെ ജനപിന്തുണയുള്ളവരെ ഒഴിവാക്കുന്നത് ശരിയല്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തൊട്ടടുത്ത മണ്ഡലമായ അരൂരില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഈഴവ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം മത്സരിപ്പിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിപിഎം ഇതിന് തയ്യാറായില്ല. ഫലം വന്നപ്പോള്‍ യുഡിഎഫിന് അട്ടിമറിജയം. ഇതാണ് സിപിഐയെ ആശങ്കയിലാക്കുന്നത്.

എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോന്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, സിപിഐ സംസ്ഥാന എക്‌സി. അംഗം പി. പ്രസാദ്, ജില്ലാ എക്‌സി. അംഗം  എന്‍.എസ്. ശിവപ്രസാദ് തുടങ്ങി അര ഡസനോളം പേരുകള്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അനുസൃതമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നാണ് വിവരം. ഔദ്യോഗിക പക്ഷക്കാരനായ തിലോത്തമന്‍ ഒഴിയുന്ന സാഹചര്യത്തില്‍ ആ പക്ഷക്കാരനാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്.  

ചേര്‍ത്തലയ്‌ക്ക് പുറമേ ഹരിപ്പാടാണ് ആലപ്പുഴ ജില്ലയില്‍ സിപിഐ മത്സരിക്കുന്ന മറ്റൊരു മണ്ഡലം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഈ മണ്ഡലം ഏറ്റെടുത്ത് സിപിഐയ്‌ക്ക് അരൂര്‍ നല്‍കാനുള്ള ആലോചന സിപിഎമ്മിലുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിലും ചേര്‍ത്തലയില്‍ വിജയിച്ചത് തിലോത്തമനായിരുന്നു. 2006 ലാണ് ആദ്യമായി തിലോത്തമന്‍ എംഎല്‍എയായത്. അതിനു തൊട്ടുമുമ്പുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും എ.കെ. ആന്റണിയായിരുന്നു വിജയി.  

ഇടതിനോടും വലതിനോടും ഒരു പോലെ കൂറ് കാണിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ, സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് കാലിടറിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പി.എസ്. രാജീവ് 19,614 വോട്ടുകള്‍ നേടിയിരുന്നു.

യുഡിഎഫ് സ്ഥനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച എന്‍എസ്‌യു നേതാവ് എസ്. ശരത്തിനാണ് ഇത്തവണയും പ്രഥമ പരിഗണനയെന്നാണ് വിവരം. കെപിസിസി ജനറല്‍ സെക്രട്ടറി ഡി. സുഗതന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. 2016ലെ നിയമസഭ ഫലമിങ്ങനെയാണ് പി. തിലോത്തമന്‍ (സിപിഐ): 81,197, എസ്. ശരത്ത് (കോണ്‍ഗ്രസ്): 74,001, പി.എസ്. രാജീവ് (ബിഡിജെഎസ്): 19,614.  7196 വോട്ടുകളുടെ ഭൂരിപക്ഷം ഇടതിന് ലഭിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികള്‍ പിന്നാക്കം പോയപ്പോള്‍ എന്‍ഡിഎയ്‌ക്ക് മാത്രമാണ് വോട്ട് വര്‍ദ്ധിച്ചത്. എല്‍ഡിഎഫിന് 78, 863 വോട്ടുകളും, യുഡിഎഫിന് 65,997 വോട്ടുകളും, എന്‍ഡിഎയ്‌ക്ക്  26,135 വോട്ടുകളുമാണ് ലഭിച്ചത്.  

Tags: cpielectionഅസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.