Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാഫ്ത ഉപയോഗിച്ച് തീര്‍ക്കാന്‍ നടപടി; വൈദ്യുതോല്പാദനത്തിന് താപനിലയം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 11:02 am IST
in Alappuzha

ആലപ്പുഴ: താപനിലയത്തില്‍ 2015 മുതല്‍ സൂക്ഷിക്കുന്ന നാഫ്ത ഉപയോഗിച്ചുതീര്‍ക്കുന്നതിനായി വൈദ്യുതി ഉത്പാദനം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് ഒന്നു മുതല്‍  തീരുമാനം വൈദ്യുതി ഉല്‍പ്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. നാഫ്ത്ത എത്തിക്കാനും നിലയം പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ കാലതാമസം. 2015-ലെ നാഫ്തയുടെ അന്താരാഷ്‌ട്ര വിലയനുസരിച്ച് കായംകുളത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 6.75 രൂപവരെ വിലയാകും.  

എന്നാല്‍, എന്‍ടിപിസിയുടെ കര്‍ണാടകത്തിലെ കുടുഗി താപനിലയത്തിലെ വൈദ്യുതിയുടെ വിലയ്‌ക്ക് കായംകുളത്തേതും കൈമാറ്റം ചെയ്യാനാണു കോര്‍പ്പറേഷനും കെഎസ്ഇബിയും ധാരണയായിരിക്കുന്നത്.അവിടത്തെ വൈദ്യുതിവില ഇപ്പോള്‍ 3.25-നും മൂന്നരയ്‌ക്കും ഇടയിലാണ്. 18,000 ടണ്‍ നാഫ്തയാണു കായംകുളത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനായി ശേഖരിച്ചുവെച്ചിരിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തിനുശേഷം നിലയത്തില്‍ വളരെക്കുറച്ചുദിവസം മാത്രമാണു വൈദ്യുതി ഉത്പാദനം നടന്നിട്ടുള്ളത്. 150 മെഗാവാട്ട് വീതം ഒരുമാസം തുടര്‍ച്ചയായി ഉത്പാദിപ്പിക്കും. വൈദ്യുതിവില യൂണിറ്റിന് മൂന്നേകാല്‍ മൂന്നര രൂപയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇതു വാങ്ങുന്നതുസംബന്ധിച്ച് എന്‍ടിപിസിയും കെഎസ്ഇബിയും ധാരണയായിട്ടുണ്ട്. ഇതോടെ കായംകുളം താപനിലയത്തില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം അവസാനിച്ചേക്കുമെന്നാണു സൂചന. പകരം ഇവിടെ നിര്‍മാണം പുരോഗിക്കുന്ന 92 മെഗാവാട്ട് സൗരവൈദ്യുതി നിലയമായിരിക്കും ഉപയോഗപ്പെടുത്തുക. നാഫ്ത ഉപയോഗിച്ചുതീര്‍ക്കുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ കായംകുളംവൈദ്യുതി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാകും. ഇനി 45 ദിവസം മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രമേ കായംകുളത്ത് ഉത്പാദനംനടത്താന്‍ കഴിയുകയുള്ളൂവെന്നാണു ബന്ധപ്പെട്ടര്‍ കെഎസ്ഇബിയെ അറിയിച്ചിരിക്കുന്നത്.  

നിലയം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ധനമായ നാഫ്ത സൂക്ഷിച്ചുവെക്കേണ്ടിവരുന്നത് എന്‍.ടിപിസിക്ക് ഭാരിച്ച ചെലവു വരുത്തുന്നുണ്ടായിരുന്നു. അതിനാനുപാതികമായി കെഎസ്ഇബി, കോര്‍പ്പറേഷനു സ്ഥിരവില ഇനത്തില്‍ എല്ലാമാസവും നല്‍കേണ്ടതുകയും ഉയരുമായിരുന്നു. സ്ഥിരവില പ്രതിവര്‍ഷം 200 കോടിയില്‍നിന്ന് 100 കോടി രൂപയായി അടുത്തിടെ നിജപ്പെടുത്തിയിരുന്നു. അതോടെ ഇന്ധനം സൂക്ഷിക്കുന്നതിന്റെയും കൈകാര്യം ചെയ്യുന്നതിന്റെയും ഉള്‍പ്പെടെയുള്ള ചെലവുകളില്‍ കുറവുവരുത്താന്‍ ഇരുകൂട്ടരും തയ്യാറായി. ഇതോടെയാണു നാഫ്ത്ത ഉപയോഗിച്ചുതീര്‍ക്കാന്‍ വഴിതെളിഞ്ഞത്.

Tags: വൈദ്യുതിNaphthaNTPC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

Business

വ്യവസായ ഉല്‍പാദനത്തില്‍ ഇന്ത്യയ്‌ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.