Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാഫ്ത ഉപയോഗിച്ച് തീര്‍ക്കാന്‍ നടപടി; വൈദ്യുതോല്പാദനത്തിന് താപനിലയം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 11:02 am IST
in Alappuzha

ആലപ്പുഴ: താപനിലയത്തില്‍ 2015 മുതല്‍ സൂക്ഷിക്കുന്ന നാഫ്ത ഉപയോഗിച്ചുതീര്‍ക്കുന്നതിനായി വൈദ്യുതി ഉത്പാദനം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് ഒന്നു മുതല്‍  തീരുമാനം വൈദ്യുതി ഉല്‍പ്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. നാഫ്ത്ത എത്തിക്കാനും നിലയം പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ കാലതാമസം. 2015-ലെ നാഫ്തയുടെ അന്താരാഷ്‌ട്ര വിലയനുസരിച്ച് കായംകുളത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 6.75 രൂപവരെ വിലയാകും.  

എന്നാല്‍, എന്‍ടിപിസിയുടെ കര്‍ണാടകത്തിലെ കുടുഗി താപനിലയത്തിലെ വൈദ്യുതിയുടെ വിലയ്‌ക്ക് കായംകുളത്തേതും കൈമാറ്റം ചെയ്യാനാണു കോര്‍പ്പറേഷനും കെഎസ്ഇബിയും ധാരണയായിരിക്കുന്നത്.അവിടത്തെ വൈദ്യുതിവില ഇപ്പോള്‍ 3.25-നും മൂന്നരയ്‌ക്കും ഇടയിലാണ്. 18,000 ടണ്‍ നാഫ്തയാണു കായംകുളത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനായി ശേഖരിച്ചുവെച്ചിരിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തിനുശേഷം നിലയത്തില്‍ വളരെക്കുറച്ചുദിവസം മാത്രമാണു വൈദ്യുതി ഉത്പാദനം നടന്നിട്ടുള്ളത്. 150 മെഗാവാട്ട് വീതം ഒരുമാസം തുടര്‍ച്ചയായി ഉത്പാദിപ്പിക്കും. വൈദ്യുതിവില യൂണിറ്റിന് മൂന്നേകാല്‍ മൂന്നര രൂപയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇതു വാങ്ങുന്നതുസംബന്ധിച്ച് എന്‍ടിപിസിയും കെഎസ്ഇബിയും ധാരണയായിട്ടുണ്ട്. ഇതോടെ കായംകുളം താപനിലയത്തില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം അവസാനിച്ചേക്കുമെന്നാണു സൂചന. പകരം ഇവിടെ നിര്‍മാണം പുരോഗിക്കുന്ന 92 മെഗാവാട്ട് സൗരവൈദ്യുതി നിലയമായിരിക്കും ഉപയോഗപ്പെടുത്തുക. നാഫ്ത ഉപയോഗിച്ചുതീര്‍ക്കുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ കായംകുളംവൈദ്യുതി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാകും. ഇനി 45 ദിവസം മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രമേ കായംകുളത്ത് ഉത്പാദനംനടത്താന്‍ കഴിയുകയുള്ളൂവെന്നാണു ബന്ധപ്പെട്ടര്‍ കെഎസ്ഇബിയെ അറിയിച്ചിരിക്കുന്നത്.  

നിലയം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ധനമായ നാഫ്ത സൂക്ഷിച്ചുവെക്കേണ്ടിവരുന്നത് എന്‍.ടിപിസിക്ക് ഭാരിച്ച ചെലവു വരുത്തുന്നുണ്ടായിരുന്നു. അതിനാനുപാതികമായി കെഎസ്ഇബി, കോര്‍പ്പറേഷനു സ്ഥിരവില ഇനത്തില്‍ എല്ലാമാസവും നല്‍കേണ്ടതുകയും ഉയരുമായിരുന്നു. സ്ഥിരവില പ്രതിവര്‍ഷം 200 കോടിയില്‍നിന്ന് 100 കോടി രൂപയായി അടുത്തിടെ നിജപ്പെടുത്തിയിരുന്നു. അതോടെ ഇന്ധനം സൂക്ഷിക്കുന്നതിന്റെയും കൈകാര്യം ചെയ്യുന്നതിന്റെയും ഉള്‍പ്പെടെയുള്ള ചെലവുകളില്‍ കുറവുവരുത്താന്‍ ഇരുകൂട്ടരും തയ്യാറായി. ഇതോടെയാണു നാഫ്ത്ത ഉപയോഗിച്ചുതീര്‍ക്കാന്‍ വഴിതെളിഞ്ഞത്.

Tags: വൈദ്യുതിNaphthaNTPC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

Business

വ്യവസായ ഉല്‍പാദനത്തില്‍ ഇന്ത്യയ്‌ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.