Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടനയെ വെല്ലുവിളിച്ചു; ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തു; അഞ്ചു വര്‍ഷത്തെ പിണറായി ഭരണം

സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചത് മുഖ്യമന്ത്രി. എന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ട് സഹ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പേറി. സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറിയാല്‍ നിയമ വ്യവസ്ഥയ്‌ക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഇടപെടല്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 23, 2021, 07:58 pm IST
in Kerala

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം ഭരണഘടനയെ വെല്ലുവിളിച്ച് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനു വേണ്ടി.

 സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചത് മുഖ്യമന്ത്രി. എന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ട്  സഹ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പേറി. സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറിയാല്‍ നിയമ വ്യവസ്ഥയ്‌ക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഇടപെടല്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.

വടക്കാഞ്ചേരി ലൈഫ് ഫഌറ്റ് നിര്‍മാണത്തില്‍ സിബിഐ ക്രമക്കേടു കണ്ടെത്തിയതോടെ കേന്ദ്രത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചു. കേന്ദ്ര ഏജന്‍സികളെ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി. സര്‍ക്കാരിന്റെ അനുവാദമില്ലാതെ സിബിഐ അന്വേഷണം സംസ്ഥാനത്ത് നടത്തേണ്ടെന്ന് മന്ത്രിസഭാ തീരുമാനവും എടുത്തു. അവകാശങ്ങള്‍ കേന്ദ്രം കവര്‍ന്ന് എടുക്കുന്നു എന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകരെ കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരത്തി പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.  

വെറുതെ പാസാക്കിയ പ്രമേയങ്ങള്‍

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയങ്ങള്‍ പാസാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഒട്ടും പിന്നിലായിരുന്നില്ല. ചെയ്യുന്നത് എല്ലാം ശരിയാണെന്നും ആരും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നുമായിരുന്നു കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജിയ്‌ക്കെതിരെയുള്ള വിമര്‍ശനത്തിനു പിന്നില്‍. സിഎജിക്കെതിരെയും നിയമസഭ  പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിനെയും ഫെഡറല്‍ സംവിധാനത്തെയും വെല്ലുവിളിച്ചു. കാര്‍ഷിക നിയമത്തിനെതിരെയും സംസ്ഥാനസര്‍ക്കാര്‍ തിരിഞ്ഞു.  

നിയമം ലംഘിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ ശിപാര്‍ശ മടക്കിയത് സര്‍ക്കാരിനെ ചൊടിപ്പിക്കുകയും ഗവര്‍ണറെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയവും പാസാക്കി.  

 ബാങ്കുകളുടെ ലയനം സംബന്ധിച്ചും, നോട്ട് നിരോധനത്തെ സംബന്ധിച്ചും വെറുതെ പ്രമേയം പാസാക്കി കേരള നിയമസഭ. വിമനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാറില്‍ പങ്കെടുത്ത് തോല്‍ക്കുകയും വിജയിച്ച അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയും പ്രമേയം പാസാക്കി.  വിമാനത്താവളത്തിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചും സംഘടിപ്പിച്ചു.  കന്നുകാലി കശാപ്പിനെതിരെ പാസാക്കിയ പ്രമേയം മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായിരുന്നു.  

 ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെയും പ്രമേയം  പാസാക്കി. പ്രമേയം പാസാക്കി ദിവസങ്ങള്‍  പിന്നിട്ടപ്പോള്‍ കേരളത്തില്‍ അത് സംഭവിച്ചു. കര്‍ണാടക – കേരള അതിര്‍ത്തിയിലെ രാത്രികാല വാഹന നിരോധനത്തെ സംബന്ധിച്ച് പാസാക്കിയ പ്രമേയത്തിന് കര്‍ണാടക സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിച്ചില്ല. കൊവിഡ് കാലത്ത് പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിനായും വെറുതെ ഒരു പ്രമേയം പാസാക്കി.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.