Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലുപിടിക്കാനും ബലികൊടുക്കാനും തയാറായി സിപിഎം; ഭരണ തുടര്‍ച്ച സ്വപ്നം കണ്ട് നേതാക്കള്‍

പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരെ അവര്‍ അവസാനം പ്രവര്‍ത്തിച്ച പോഷക സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരുമാണ് സമീപിക്കുന്നത്. പഴയതെല്ലാം മറന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 21, 2021, 06:47 pm IST
in Kerala

കൊച്ചി: ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിയോടു പിണങ്ങിപ്പോയവരുടെ കാലുപിടിക്കാനും സിപിഎം. ഭരണംപിടിക്കാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫ് കക്ഷികള്‍ പരിശ്രമം തുടരുകയാണ്. സിപിഎം നയത്തോടും നേതാക്കളോടും വിയോജിച്ച് പാര്‍ട്ടി വിട്ടുപോയവരില്‍ വഴങ്ങുന്നവരെ തിരികെ പ്രവര്‍ത്തനത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടി. ഇതിന് അതത് പ്രദേശത്തെ ചില പഴയനേതാക്കളെ ‘രാഷ്‌ട്രീയ ബലികൊടുക്കാനുള്ള’ വിശാല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരെ അവര്‍ അവസാനം പ്രവര്‍ത്തിച്ച പോഷക സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരുമാണ് സമീപിക്കുന്നത്. പഴയതെല്ലാം മറന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിട്ടുപോകാനുള്ള കാരണം പറയുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ അതിന് കാരണക്കാരന്‍ ഇന്നയാളാണ്, അയാള്‍ മറ്റു പലരേയും ഇതേപോലെ പാര്‍ട്ടിയില്‍നിന്ന് അകറ്റി എന്നെല്ലാം കുറ്റപ്പെടുത്തി, അവരെ ‘രാഷ്‌ട്രീയബലി’കൊടുക്കുകയാണ് പരിപാടി. ഒരു കാരണവശാലും പാര്‍ട്ടിയിലേക്ക് മടങ്ങാത്തവരെ പ്രദേശങ്ങളില്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പഴയ എസ്എഫ്ഐക്കാരുടെ സംഗമം മുതല്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. സര്‍വീസ് സംഘടനകളിലുള്ളവര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ച് സഹപ്രവര്‍ത്തകരെ സമ്പര്‍ക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.  

കോണ്‍ഗ്രസ് പാര്‍ട്ടി സാങ്കേതിക വിദഗ്ധരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് മോനിട്ടറിങ് നടത്താനാണ് പദ്ധതി. ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണരീതിയിലെ ജനസമ്പര്‍ക്ക സംവിധാനം ഇത്തവണ കൊവിഡ് മൂലം നടക്കില്ലെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. എന്നാല്‍, അധികാരം പിടിക്കാതെ നിലനില്‍ക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഗ്രൂപ്പുകളെ ധരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.

ബിജെപിയുടെ പ്രചാരണവും പ്രവര്‍ത്തനവും ഹൈടെക് സംവിധാനത്തിലായിരിക്കുമെന്നാണ് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ച പ്രചാരണ പരിപാടി കേരളത്തില്‍ വ്യാപകമാക്കും. ദേശീയ നേതാക്കളുടെ വെര്‍ച്വല്‍ യോഗങ്ങളും പ്രചാരണ പരിപാടികളും നടത്താനാണ് ആസൂത്രണം. ആധുനിക പ്രചാരണോപാധികള്‍, കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രചാരണത്തിലൂടെ ഏറ്റവും കൂടുതല്‍ പേരില്‍ സമ്പര്‍ക്കം, അതാണ് പാര്‍ട്ടിയുടെ ആസൂത്രണം.

Tags: keralacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.