Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫില്‍ രാഷ്‌ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ലൈഫ് മിഷന്റെ മുഴുവന്‍ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിലിട്ടാല്‍ അത് സര്‍ക്കാരിന് പാരയായേക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലേക്കുള്ള ഈ നെട്ടോട്ടം എന്നറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 04:42 pm IST
inKerala

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ രാഷ്‌ട്രീയ നേതൃത്വമല്ല, ഐഎഎസ് ഉദ്യോഗസ്ഥരും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമാണ് ക്രമക്കേടുകള്‍ നടത്തിയതെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.

സിപിഎമ്മും പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഹൈക്കോടതി വിധി ഉയര്‍ത്തിക്കാട്ടി തടി രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം ലൈഫ് മിഷന്‍ പദ്ധതി ചര്‍ച്ചയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ച് രക്ഷപ്പെടാനാണ് സിപിഎം മന്ത്രിമാര്‍ ശ്രമിച്ചത്. അഴിമതി നടന്നിട്ടില്ലെങ്കില്‍ അതില്‍ രാഷ്‌ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് ഹൈക്കോടതി പറഞ്ഞുവെന്നാണ് പ്രതിപക്ഷാക്രമണങ്ങളെ ഖണ്ഡിച്ച് മന്ത്രി എ.സി. മൊയ്തീന്‍ വാദിച്ചത്.

എന്നിട്ടും സര്‍ക്കാരെന്തിനാണ് സുപ്രീംകോടതിയെ സമീപിക്കുന്നത് എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. ഇതിന്റെ കാരണം ഐഎഎസ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കിയാല്‍ സര്‍ക്കാരിന് ഭാവിയില്‍ അത് കൂടുതല്‍ തലവേദനയാകും എന്നതിനാലാണെന്ന് പറയപ്പെടുന്നു. പിടിപ്പില്ലാത്ത മന്ത്രിമാരില്‍ പലര്‍ക്കും നേരെചൊവ്വേ ഭരണം കൊണ്ടുപോകാന്‍ സഹായിക്കുന്നത് ഐഎഎസുകാരാണ്. ലൈഫ് മിഷന്റെ മുഴുവന്‍ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിലിട്ടാല്‍ അത് സര്‍ക്കാരിന് പാരയായേക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിലേക്കുള്ള ഈ നെട്ടോട്ടം എന്നറിയുന്നു.

ഒപ്പം സിബിഐ അന്വേഷണവും എഫ് ഐആറും റദ്ദാക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. ഇതും സര്‍ക്കാരിന് വലിയ തലവേദനയാണ്. കാരണം സിബിഐയ്‌ക്ക് കൂടുതല്‍ ക്ലീന്‍ ചിറ്റ് നല്‍കുന്ന വിധി നാളെ  സര്‍ക്കാരിന് കുരുക്കാകും എന്നും പിണറായി സര്‍ക്കാര്‍ കരുതുന്നു. “കരാറുണ്ടാക്കിയതില്‍ തന്നെ കള്ളക്കളി വ്യകതമാണ്. കൈക്കൂലി വാങ്ങാനും സിഎജി ഓഡിറ്റ് ഒഴിവാക്കാനുമായിരുന്നു കരാര്‍. അതിനാല്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനോ ലൈഫ് മിഷന്‍ അധികൃതര്‍ക്കോ ക്രിമിനല്‍ നടപടിയില്‍ നിന്നും രക്ഷപ്പെടാനാവില്ല,” ഹൈക്കോടതി വിധിയില്‍ ജസ്റ്റിസ് പി. സോമരാജന്‍ പറയുന്നു. ഇതും സര്‍ക്കാരിന് തലേവദനയാണ്. 

Tags: Pinarayi VijayansupremecourtLife missionpinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.