Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഭരണത്തില്‍ അഴിമതി; ജനമനസുകളില്‍ അഴിമതിവിരുദ്ധ വികാരം; മാറിചിന്തിക്കാന്‍ തയാറെടുത്ത് കേരളവും

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് നേട്ടം കിട്ടുന്ന പദ്ധതികളൊഴിച്ചാല്‍ മറ്റെല്ലാത്തിലും അഴിമതിയും ചൂഷണവുമെന്നാണ് വിശകലനങ്ങള്‍ പറയുന്നത്. പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട കേന്ദ്ര പദ്ധതികള്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും പാര്‍ട്ടികളും കൈവശപ്പെടുത്തുന്നുവെന്നാണ് പൊതുവേ പരാതി.പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിലെ പത്തോളം മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ വന്നു. മൂന്നു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും മറ്റുമായി പുറത്താക്കി.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Dec 7, 2020, 10:40 am IST
inKerala

കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ജനങ്ങള്‍ വിധിയെഴുത്ത് ഇടതു, വലതു മുന്നണികളുടെ അഴിമതിഭരണത്തിനെതിരെയാവുമെന്ന് വിലയിരുത്തല്‍. എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഭരണത്തില്‍ അഴിമതി മാത്രമെന്ന് തെളിഞ്ഞിരിക്കെ അഴിമതിക്കെതിരെ വോട്ടെന്ന വികാരത്തിന് പ്രധാന്യം ഏറുന്നു.  

അഞ്ചു വര്‍ഷ ഭരണത്തിന്റെ അവസാനത്തിലെത്തി നില്‍ക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം അഴിമതിയിലും ക്രമക്കേടിലും മൂക്കറ്റം മുങ്ങിനില്‍ക്കുന്നുവെന്നാണ് അനുഭവം. അതിനു മുമ്പത്തെ അഞ്ചു വര്‍ഷം യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയും അഴിമതി തന്നെയായിരുന്നു. ഈ ഭരണങ്ങളും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ആറു വര്‍ഷത്തിലെത്തുന്ന ഭരണവുമാണ് ജനങ്ങള്‍ക്ക് മുന്നില്‍. അഴിമതിയാരോപണമൊന്നുമില്ലാത്ത ഭരണത്തിനൊപ്പം ജനവികാരമെന്നാണ് പ്രചാരണ വേളയില്‍ കിട്ടുന്ന പ്രതികരണമെന്നാണ് പലരും അനുഭവം പറയുന്നത്.

സംസ്ഥാന ഭരണത്തിന്റെയും നേതാക്കളുടെയും അഴിമതികളും ദുര്‍ഭരണവും പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലത്തില്‍ എത്തി ഓരോ വോട്ടര്‍മാര്‍ക്കും ദോഷം വരുത്തുകയാണെന്നാണ് അനുഭവം. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് നേട്ടം കിട്ടുന്ന പദ്ധതികളൊഴിച്ചാല്‍ മറ്റെല്ലാത്തിലും അഴിമതിയും ചൂഷണവുമെന്നാണ് വിശകലനങ്ങള്‍ പറയുന്നത്. പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട കേന്ദ്ര പദ്ധതികള്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും പാര്‍ട്ടികളും കൈവശപ്പെടുത്തുന്നുവെന്നാണ് പൊതുവേ പരാതി.പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിലെ പത്തോളം മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ വന്നു. മൂന്നു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും  അഴിമതിക്കും മറ്റുമായി പുറത്താക്കി. 

തോമസ് ചാണ്ടിയെന്ന മന്ത്രിയെ പൊതു പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി നിരത്തിയതിന്റെ പേരിലാണ് രാജിവപ്പിച്ചത്. മറ്റൊരു മന്ത്രി എ.കെ. ശശീന്ദ്രനെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പേരിലാണ് ആദ്യം പുറത്താക്കിയത്. സ്വന്തക്കാരെ വഴിവിട്ട് സഹായിച്ച് നിയമനം നല്‍കി സത്യപ്രതിജ്ഞ ലംഘിച്ചതിനാണ് ഇ.പി. ജയരാജനെ പുറത്താക്കിയത്. അരഡസനിലേറെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോഴും അഴിമതി, ക്രമക്കേട്, സത്യപ്രതിജ്ഞാ ലംഘനം തുടങ്ങിയ കുറ്റങ്ങളില്‍ ആരോപണങ്ങളും അന്വേഷണവും നടക്കുകയാണ്.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഭരിച്ച എല്‍ഡിഎഫ് കാലത്തെ അഴിമതികളും ക്രമക്കേടും അനേകമാണ്. സോളാര്‍ അഴിമതി, ബാര്‍ക്കോഴ തുടങ്ങിയവയ്‌ക്കു പുറമെ, എട്ട് മുന്നണി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസുകളുണ്ടായി.  

മുന്‍ഭരണകാലത്തെ കേസുകള്‍ ഇപ്പോഴും അന്വേഷണം പോലും തുടങ്ങാതെ കിടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയെന്നും ആരോപണം ഉയരുന്നു.  പഞ്ചായത്തുതലത്തിലുമുണ്ട് ഇരുമുന്നണികളുടെയും അഴിമതികള്‍ ധാരാളം. ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍. അത് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ വഴിയും. പക്ഷേ, നരേന്ദ്ര മോദി സര്‍ക്കാര്‍ അഴിമതിയില്ലാതെ നടത്തുന്ന ആസൂത്രണം അര്‍ഹരായവര്‍ക്ക് ലഭിക്കാന്‍ അഴിമതിക്കാര്‍ക്കെതിരെയുള്ള വോട്ടാണ് ആവശ്യമെന്ന പ്രചാരണം വോട്ടര്‍മാര്‍ സ്വയം ഏറ്റെടുത്തതായാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Tags: രമേശ് ചെന്നിത്തലommen chandykeralaPinarayi Vijayanelectionഎല്‍ഡിഎഫ്‌യുഡിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.