Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ പിന്‍വലിഞ്ഞു: ശബരി റെയില്‍പാതയുടെ ചെലവ് വഹിക്കാന്‍ സംസ്ഥാനം വിസമ്മതിക്കുന്നു; ദക്ഷിണ റെയില്‍വേ പദ്ധതി മരവിപ്പിച്ചു

പദ്ധതിക്ക് അനുമതിയായി 23 വര്‍ഷം ആയിട്ടും അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയില്‍ 90 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 12:24 pm IST
in Kerala

കോഴിക്കോട് :  സംസ്ഥാന സര്‍ക്കാരിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ശബരി റെയില്‍പാത ദക്ഷിണ റെയില്‍വേ മരവിപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഒരു വര്‍ഷത്തിനിടെ പല തവണ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പില്‍ എത്തിയെങ്കിലും നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മരവിപ്പിച്ചിരിക്കുന്നത്.  

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തുല്യ പങ്കാളിത്തത്തിലാണ് ശബരി പദ്ധതിയുടെ നടത്തിപ്പ് ആസൂത്രണം ചെയ്തത്. എന്നാല്‍ 50:50 എന്ന തോതില്‍ ചെലവ് പങ്കിടാന്‍ ഇടത് സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. സ്ഥലമെടുപ്പിനും പ്രയാസം നേരിട്ടതോടെയാണ് ദക്ഷിണ റെയില്‍വേ പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ട് മുമ്പ് കേന്ദ്രാനുമതി ലഭിച്ച പദ്ധതിയാണ് ഒന്നും എത്താതെ നിന്നുപോവുന്നത്. പദ്ധതിയുടെ ചെലവ് വഹിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കാതെ മുമ്പോട്ട് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ദക്ഷിണ റെയില്‍വേ.  

അങ്കമാലി മുതല്‍ എരുമേലി വരെയായിരുന്നു നിര്‍ദ്ദിഷ്ട ശബരി പാത. പദ്ധതിക്ക് അനുമതിയായി 23 വര്‍ഷം ആയിട്ടും അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയില്‍ 90 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളത്. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം കൂട്ടുന്നതാണ് ശബരി പാത. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ശബരിമല വികസനത്തിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പാത നിര്‍മാണത്തിനായുള്ള എഞ്ചിനീയറിങ് ഓഫീസ് ഇപ്പോഴും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

2015-16 മുതലാണ് റെയില്‍ വികസനത്തിന് പകുതി തുക വഹിക്കാമെന്ന് ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. 2012ല്‍ 2800 കോടി ചിലവ് കണക്കാക്കപ്പെട്ടിരുന്ന പാത പൂര്‍ത്തിയാവണമെങ്കില്‍ ഇപ്പോള്‍ 5000 കോടിയെങ്കിലും ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്കമാലി,കാലടി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, പാലാ, രാമപുരം, എരുമേലി വഴിയുള്ള ശബരി റെയിലിന് 14 സ്റ്റേഷനുകളാണ് തീരുമാനിച്ചിരുന്നത്. വര്‍ഷം ഇത്രയും പിന്നിട്ടിട്ടും ഇതില്‍ കാലടി സ്റ്റേഷന്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശബരിക്കായി അങ്കമാലിക്കായി നിലവിലെ സ്്‌റ്റേഷന്‍ തന്നെയാകും ഉപയോഗിക്കുക.

116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്‌ക്കായി മൊത്തം 180.51 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. കേരളത്തിന്റെ റെയില്‍ വികസനം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടന്നെങ്കിലും തുക അനുവദിക്കുന്നതില്‍ ധാരണയായില്ല.  

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍റെയില്‍വേSABARIMALAശബരി റെയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Kerala

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.