Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേക്ക് നേരിട്ടെത്തുന്ന ആദ്യ ചുഴലിക്കാറ്റായി ബുറെവി; സഞ്ചാര പഥം മാറാന്‍ സാധ്യത

മഴയ്‌ക്കുപരി കാറ്റാകും സംസ്ഥാനത്ത് കൂടുതല്‍ നാശം വിതയ്‌ക്കുക. 2017ലെ ഓഖി ചുഴലിക്കാറ്റും 2018ലെ ഗജ ചുഴലിക്കാറ്റും മധ്യ കേരളത്തില്‍ വലിയ നാശം വിതച്ചിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 3, 2020, 10:56 am IST
in Kerala
ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം

ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം

തൊടുപുഴ: കേരളത്തിലേക്ക് നേരിട്ടെത്തുന്ന ആദ്യ ചുഴലിക്കാറ്റായി ബുറെവി. സംസ്ഥാനത്തെത്തുന്നതിന് മുമ്പ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമാകുമെങ്കിലും ശക്തമായ കാറ്റും മഴയും രണ്ട് ദിവസം വരെ ഉണ്ടാകും.

ബുറെവി ചുഴലിക്കാറ്റ് താരതമ്യേനെ ശക്തി കുറഞ്ഞ ഗണത്തില്‍പ്പെട്ടതാണെന്ന് കാലാവസ്ഥ ഗവേഷകനായ ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. ശ്രീലങ്കന്‍ കരതൊട്ട് ഏറെ ദുരം വരുന്നതിനാല്‍ ശക്തി വീണ്ടും കുറയാനാണ് സാധ്യത. 44 വര്‍ഷത്തിന് ശേഷമാണ് ഈ ദിശയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒരു ചുഴലിക്കാറ്റെത്തുന്നത്.

നാല് തരം ചുഴലിക്കാറ്റുകളാണ് ഉള്ളത്. ഇതില്‍ ഏറ്റവും ശക്തമായതാണ് സൂപ്പര്‍ സൈക്ലോണ്‍. കഴിഞ്ഞ മെയ് മാസത്തിലെ ഉം പുന്‍ ഇതിന് ഉദാഹരണമാണ്. 260 കി.മീ. വരെ വേഗത്തിലാകും വീശുക. എന്നാല്‍ ബുറേവിക്ക് പരമാവധി 100 കി.മീ. വരെ ശക്തിയുണ്ടാകൂ.

രണ്ട് തവണ കരയില്‍ പ്രവേശിച്ച ശേഷമാണ് കേരളത്തിലേക്ക് എത്തുക, ഇതിനാലാണ് നാശത്തിന്റെ തോത് കുറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ശക്തമായ കാറ്റും മഴയും ഉണ്ടാകും. കൃത്യമായ ദിശ ഇനിയും പ്രവചിക്കാനായിട്ടില്ല. ദിശയില്‍ മാറ്റം വന്നുകൊണ്ടേ ഇരിക്കുകയാണെന്നും കൂടുതല്‍ വടക്കോട്ട് നീങ്ങാനുള്ള സാധ്യത ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.  

മഴയ്‌ക്കുപരി കാറ്റാകും സംസ്ഥാനത്ത് കൂടുതല്‍ നാശം വിതയ്‌ക്കുക. 2017ലെ ഓഖി ചുഴലിക്കാറ്റും 2018ലെ ഗജ ചുഴലിക്കാറ്റും മധ്യ കേരളത്തില്‍ വലിയ നാശം വിതച്ചിരുന്നു. ഇവയെല്ലാം കേരളത്തെ നേരിട്ട് ബാധിച്ചിട്ടില്ല. അതേ സമയം ബുറേവി നേരിട്ടെത്തുന്നുവെന്നത് ആശങ്കയോടെ കാണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായാണ് ഇത്തരമൊരു സംഭവം. അറബിക്കടലില്‍ നിരവധി ചുഴലിക്കാറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇവയുടെ ദിശ ആന്റി ക്ലോക്ക് വൈസ് ആയതിനാല്‍ കേരളത്തെ നേരിട്ട് ബാധിച്ചിട്ടില്ല. കരയുടെ ദൂരം കുറഞ്ഞ സ്ഥലത്തൂടെ വരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ കേരളത്തെ ചുഴലി നേരിട്ട് ബാധികുന്നത്. 1964ലെ രാമേശ്വരം ചുഴലിക്കാറ്റ് കടന്ന് വന്ന അതേ ദിശയിലാണ് ബുറേവിയുമെത്തുക.

അന്ന് പാമ്പന്‍ പാലം തകരുകയും വലിയ നാശം ഉണ്ടാവുകയും ചെയ്തിരുന്നു. അതേ സമയം ഒരാഴ്ചക്കിടെ രണ്ടാമത്തെ ചുഴലിക്കാറ്റെത്തുന്നതിന്റെ ആശങ്കയിലാണ് തമിഴ്നാട്. നിവര്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് തെക്കന്‍ തീരത്ത് ബുറേവി എത്തുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ ഇവിടെ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലര്‍ച്ചെ ശ്രീലങ്കന്‍ തീരം തൊട്ട ബുറേവി നിലവില്‍ കന്യാകുമാരി കടല്‍ മേഖലയിലാണുള്ളത്.  

Tags: keralaCyclonburevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.