Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റയില്‍ കരുത്ത് തെളിയിക്കാന്‍ എന്‍ഡിഎ

കഴിഞ്ഞ ഭരണസമിതിയില്‍ ആദ്യം മൂന്നുവര്‍ഷം യുഡിഎഫും പിന്നീട് എല്‍ഡിഎഫുമാണ് ഭരണചക്രം തിരിച്ചത്. എന്നാല്‍ ഇത്തവണ രണ്ടു മുന്നണികളെയും പിന്നിലാക്കി നഗരസഭയില്‍ ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 10:53 am IST
in Wayanad
ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് അടുത്തതോടെ ആവേശത്തിലാണ് കല്‍പ്പറ്റ നഗരസഭയില്‍ മുന്നണികള്‍. ഇത്തവണ എന്‍ഡിഎ നഗരസഭയില്‍ നിര്‍ണായക ശക്തിയാകും എന്നാണ് ബിജെപി നഗരസഭ ജനറല്‍ സെക്രട്ടറി ഇ. ശിവദാസനും പ്രസിഡന്റ് എം.കെ, സുധാകരനും  പറയുന്നത്.  

കഴിഞ്ഞ ഭരണസമിതിയില്‍ ആദ്യം മൂന്നുവര്‍ഷം യുഡിഎഫും പിന്നീട് എല്‍ഡിഎഫുമാണ് ഭരണചക്രം തിരിച്ചത്. എന്നാല്‍ ഇത്തവണ രണ്ടു മുന്നണികളെയും പിന്നിലാക്കി നഗരസഭയില്‍ ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ. 24ല്‍ 20 ഇടങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇരുമുന്നണികളും മാറിമാറി വന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൂടിവരികയാണ് ചെയ്തതെന്ന് ബിജെപി കല്‍പ്പറ്റ നഗരസഭ ജനറല്‍ സെക്രട്ടറി ഇ. ശിവദാസന്‍ പറയുന്നു. 

പല വീടുകളിലും വൈദ്യുതി എത്തിക്കുവാനും കുടിവെള്ളം എത്തിക്കുവാനും നഗരസഭയ്‌ക്ക് സാധിച്ചിട്ടില്ല. നഗരസഭയില്‍ ഉള്ള സാധാരണജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ പരാജയപ്പെട്ട ഇരുമുന്നണികള്‍ക്കും എതിരെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. നിര്‍ത്തുന്ന മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കുന്നത് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ്. മാത്രമല്ല യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും എസ്ടി എസ് സി വിഭാഗക്കാര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. 

ശുചിത്വമുള്ള നഗരസഭയായി കല്‍പ്പറ്റ നഗരം മാറിയെന്നു പറയുമ്പോഴും ഇപ്പോഴും ശാസ്ത്രീയമായ രീതിയില്‍ അസംസ്‌കൃതവസ്തുക്കള്‍ സംസ്‌കരിക്കാന്‍ സൗകര്യമില്ല. നഗരസഭയിലെ മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് തൊട്ടടുത്തുള്ള തോട്ടിലേക്ക് ആണ്. കല്‍പ്പറ്റ എച്ച്എംയുപി സ്‌കൂളിലെ മുന്‍ഭാഗം വരെ അഴുക്കുചാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അനന്തവീര ഭാഗത്തേക്ക് ഇവ ഒഴിവാക്കി. മഴക്കാലം വന്നാല്‍ ഇവിടെ മാലിന്യക്കൂമ്പാരം ഉണ്ടാകുമെന്നതില്‍ സംശയമില്ല. 

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന നിധിയില്‍ നിന്നും നിരവധിപേരാണ് കല്‍പ്പറ്റ നഗരസഭയില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ളത്. അതിനാല്‍ തന്നെ ജനങ്ങളുടെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുമെന്ന് തന്നെയാണ് എന്‍ഡിഎയുടെ വിശ്വാസം. മാത്രമല്ല പ്രധാനമന്ത്രിയുടെ പല പദ്ധതികളും അഴിമതിരഹിത ഭരണവും എന്‍ഡിഎയെ വിജയത്തില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ നഗരസഭയില്‍ അഞ്ചില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും നഗരസഭയിലെ നിര്‍ണായക ശക്തിയായി എന്‍ഡിഎ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2010 ലും 15 ലും യുഡിഎഫിനൊപ്പം ആണ് നഗരസഭ നിന്നത്.  2015ല്‍  എല്‍ജെഡിയുടെ സഹായത്തോടെ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായി. ആദ്യവര്‍ഷം എല്‍ജെടിയിലെ ബിന്ദു ജോസും പിന്നീടുള്ള രണ്ടു വര്‍ഷം മുസ്ലിം ലീഗിന്റെ ഉമൈബ മൊയ്തീന്‍കുട്ടിയും നഗരസഭാ അധ്യക്ഷയായി. എന്നാല്‍ എല്‍ജെഡി എല്‍ഡിഎഫിലേക്ക് തിരികെ വന്നതോടെ ഭരണം എല്‍ഡിഎഫിലേക്ക് എത്തുകയും സനിത ജഗദീഷ് നഗരസഭ അധ്യക്ഷ ആവുകയും ചെയ്തു.

Tags: electionNDAവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.