Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടമലക്കുടിയിലെ എല്ലാ ബൂത്തിലും സ്‌പെയര്‍ വോട്ടിംഗ് മെഷീനുകള്‍ നല്‍കും

വനത്തിനുള്ളിലുള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് മറ്റൊന്ന് എത്തിക്കുകയെന്നതും സാധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് അധികമായി ഒരു വോട്ടിങ് മെഷീന് കൂടി നല്‍കുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 18, 2020, 04:22 pm IST
inKerala
2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടമലക്കുടിയില്‍ വോട്ട് ചെയ്യാന്‍ കാത്ത് നില്‍ക്കുന്നവര്‍(ഫയല്‍)

2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടമലക്കുടിയില്‍ വോട്ട് ചെയ്യാന്‍ കാത്ത് നില്‍ക്കുന്നവര്‍(ഫയല്‍)

ഇടുക്കി: കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ ഓരോ ബൂത്തിലും ഒന്നിലധികം വോട്ടിംഗ് മെഷീനുകള്‍ നല്‍കും.

പോളിംഗിന് ഉപയോഗിക്കുന്ന യന്ത്രം തകരാറിലായാല്‍ പകരം യന്ത്രം എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയില്ലായെന്നതിനാലാണ് ഓരോ ബൂത്തുകള്‍ക്കും നാല് മെഷീനുകള്‍ വീതം അനുവദിക്കുന്നതെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ എന്നിങ്ങനെ മൂന്ന് മെഷീനുകളാണ് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് തകരാറിലായാല്‍ വോട്ടെടുപ്പ് നിലയ്‌ക്കും, വനത്തിനുള്ളിലുള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് മറ്റൊന്ന് എത്തിക്കുകയെന്നതും സാധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് അധികമായി ഒരു വോട്ടിങ് മെഷീന് കൂടി നല്‍കുന്നത്.

പോളിംഗ് സംബന്ധമായ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ ഹാം റേഡിയോ, സാറ്റലൈറ്റ് ഫോണ്‍ പോലുള്ള സംവിധാനങ്ങള്‍ ഇടമലക്കുടിയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുമെന്നും കളക്ടര്‍. ഇതുപയോഗിച്ച് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം ആശയങ്ങള്‍ കൈമാറാനാകും. ഇതിനൊപ്പം തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കളക്ട്രേറ്റിലും സബ് കളക്ടറുടെ ഓഫീസിലും ലഭ്യമാകും.

കഴിഞ്ഞ മഴക്കാലത്ത് പെട്ടിമുടിയില്‍ നിന്ന് സൊസൈറ്റിക്കുടിയിലേക്കുള്ള റോഡ് തകര്‍ന്നിരുന്നു. ഇതില്‍ ഇഡ്ഡലിപ്പാറക്കുടി വരെയുള്ള റോഡ് മാത്രമാണ് ഭാഗീകമായി പുനര്‍നിര്‍മിച്ചത്. ഇഡ്ഡലിപ്പാറക്കുടി മുതല്‍ സൊസൈറ്റിക്കുടി വരെയുള്ള റോഡ് നിര്‍മാണം തെരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

2010 നവംബര്‍ ഒന്നിനാണ് ഇടമലക്കുടി പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്ത് രൂപീകൃതമായ ശേഷം നടക്കുന്ന മൂന്നാമത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പ്രസിഡന്റുപദം ഇത്തവണ വനിതാ സംവരണമാണ്.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോഴും ഇടമലക്കുടിയില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15.74 ശതമാനമാണ് പോളിംഗ് കുറഞ്ഞത്. കണക്കുകള്‍ പ്രകാരം ഇടമലക്കുടിയിലെ 13 ബൂത്തുകളിലായി 1909 വോട്ടര്‍മാരുള്ളതില്‍ 1069 പേര്‍ മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. അതേ സമയം ബിജെപിയ്‌ക്ക് 12 വാര്‍ഡിലും ഇവിടെ സ്ഥാനാര്‍ത്ഥിയായി. മികച്ചൊരു മത്സരമാണ് ഇവിടെ പാര്‍ട്ടി ലക്ഷ്യവെയ്‌ക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു

Tags: electionവോട്ട്idamalakkudy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.