Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രത്തിലെ കറുത്ത ദിനം; തൊഴിലാളി ലയങ്ങളെ തുടച്ച് നീക്കി ഉരുള്‍പൊട്ടല്‍ ദുരന്തം

കണ്ണന്‍ദേവന്‍ കമ്പനിയുടെ കീഴിലുള്ള തേയില തോട്ടത്തിലെ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ മൂലം വിദ്യാര്‍ത്ഥികളടക്കം ഈ സമയം വീടുകളില്‍ തിരിച്ചെത്തിയിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 15, 2020, 11:24 am IST
in Kerala
ദുരന്തഭൂമിയില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു (ഫയല്‍)

ദുരന്തഭൂമിയില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു (ഫയല്‍)

ഇടുക്കി: മലയോര മേഖലയായ ഇടുക്കിയില്‍ കാലവര്‍ഷ കാലത്ത്  സര്‍വ സാധാരണമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 6നുണ്ടായ പെട്ടിമുടി ദുരന്തം ദേശീയ തലത്തില്‍ പോലും വലിയ ചര്‍ച്ചാ വിഷയമായി മാറി. എന്താണ് സംഭവിച്ചതെന്നു പോലും അറിയാതെ കുരുന്നുകളടക്കം നിരവധിപ്പേരാണ് ഉറക്കത്തില്‍ മരണത്തെ പുല്‍കിയത്.

കണ്ണന്‍ദേവന്‍ കമ്പനിയുടെ കീഴിലുള്ള തേയില തോട്ടത്തിലെ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ മൂലം വിദ്യാര്‍ത്ഥികളടക്കം ഈ സമയം വീടുകളില്‍ തിരിച്ചെത്തിയിരുന്നു.

അപകടത്തില്‍ 70 പേരുടെ മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി കഴിഞ്ഞമാസം സ്ഥിരീകരിച്ചത്. അപകടം നടന്ന് നൂറ് ദിവസം പിന്നിടുമ്പോഴും ഇന്നും മേഖല  പ്രേതഭൂമിയായി തുടരുകയാണ്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് പെട്ടിമുടിയിലുണ്ടായത്. അപകട സമയം രാത്രി 11 മണിയായതും ശക്തമായ ശക്തമായ മഴയും തണുപ്പുംമൂലം ആളുകള്‍ പലരും ഉറക്കം പിടിച്ചതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ പ്രധാന കാരണം. പിന്നാലെ എന്താണ് സ്ഥലത്ത് സംഭവിച്ചതെന്ന് പോലും അറിയാതെ ആളുകള്‍ നെട്ടോട്ടം ഓടി.

വൈദ്യുതി ഇല്ലാതിരുന്നതും മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പെരിയവാര പുതിയ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മാണം നടത്താതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ ഏഴ് മണിയോടെ രാജമലയിലെ വനംവകുപ്പ് ഓഫീസിലെത്തി സ്ഥലവാസി വിവരം പറഞ്ഞപ്പോഴാണ് ദുരന്തം പുറം ലോകം അറിയുന്നത്. ഇതിന് പിന്നാലെ വലിയ സന്നാഹം തന്നെ സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും പെരിയവാര താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതും മഴയും വില്ലനായി.

പിന്നീട് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മൂന്നാറില്‍ നിന്നുള്ള ആദ്യ സംഘത്തിന് പെട്ടിമുടിയിലെത്താനായത്. ഇതിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസരത്തെ തൊഴിലാളികളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഉറ്റവരില്‍ പലരും മരിക്കുന്നത് കണ്ട് നിന്ന കുട്ടികളും മുതിര്‍ന്നവരും ഇന്നും ഇതിന്റെ ആഘാതത്തില്‍ നിന്നു മോചിതരായിട്ടില്ല. അപകടം നടന്നതിന്റെ പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു. അന്നു തന്നെയാണ് കരിപ്പൂര്‍ വിമാന അപകടവും ഉണ്ടായത്. മലയാളികളുടെ മനസിന് ഇന്നും വലിയ നീറ്റലായി രണ്ട് അപകടങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് നിര്‍മാണം പൂര്‍ത്തിയാക്കി പെരിയവാര പാലം ഗതാഗതത്തിനു തുറന്ന് നല്‍കിയത്.

Tags: idukkiതൊഴിലാളിപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.