Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ ഫോണ്‍ കരാറില്‍ അടിമുടി ദുരൂഹത; ടെന്‍ഡര്‍ തുകയുടെ 49 ശതമാനം കൂട്ടിനല്‍കി

കെ ഫോണിനായി 1028 കോടി രൂപയ്‌ക്കാണ് ടെന്‍ഡര്‍ വിളിച്ചത്. പങ്കെടുത്തത് മൂന്ന് കണ്‍സോര്‍ഷ്യങ്ങളും. 1548, 1729, 2853 കോടി രൂപ വീതം ക്വാട്ട് ചെയ്തു. ഇതില്‍ 1548 കോടി ക്വാട്ട് ചെയ്ത ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നു കാണിച്ച് ശിവശങ്കര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്‌ഐടിഐക്ക്(കേരളാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍) കത്തയച്ചു. പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നും കണ്‍സോര്‍ഷ്യത്തിലെ കമ്പനികള്‍ പരിചയസമ്പന്നരാണെന്നും ദീര്‍ഘകാലത്തേക്ക് സര്‍ക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നായിരുന്നു ശിവശങ്കറിന്റെ ന്യായീകരണം. തുടര്‍ന്ന് ടെന്‍ഡര്‍ തുകയുടെ 49 ശതമാനം കൂട്ടിനല്‍കി.

അനീഷ് അയിലംbyഅനീഷ് അയിലം
Nov 4, 2020, 10:25 am IST
inKerala

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനത്തിന് കാത്തുനില്‍ക്കാതെ കരാര്‍ നടപടിയുമായി മുന്നോട്ടുപോയെന്ന കണ്ടെത്തല്‍ പുറത്തു വന്നതോടെ  കെ ഫോണ്‍ പദ്ധതിയില്‍ അടിമുടി ദുരൂഹത. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ സര്‍ക്കാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയത് ടെന്‍ഡര്‍ വിളിച്ചതിലും 49 ശതമാനം കൂടിയ തുകയ്‌ക്കാണ്.  

കെ ഫോണിനായി 1028 കോടി രൂപയ്‌ക്കാണ് ടെന്‍ഡര്‍ വിളിച്ചത്. പങ്കെടുത്തത് മൂന്ന് കണ്‍സോര്‍ഷ്യങ്ങളും. 1548, 1729, 2853 കോടി രൂപ വീതം ക്വാട്ട് ചെയ്തു. ഇതില്‍ 1548 കോടി ക്വാട്ട് ചെയ്ത ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നു കാണിച്ച് ശിവശങ്കര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്‌ഐടിഐക്ക്(കേരളാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍)  കത്തയച്ചു. പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നും കണ്‍സോര്‍ഷ്യത്തിലെ കമ്പനികള്‍ പരിചയസമ്പന്നരാണെന്നും ദീര്‍ഘകാലത്തേക്ക് സര്‍ക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നായിരുന്നു ശിവശങ്കറിന്റെ ന്യായീകരണം. തുടര്‍ന്ന് ടെന്‍ഡര്‍ തുകയുടെ 49 ശതമാനം കൂട്ടിനല്‍കി.  

അഞ്ചു മാസത്തിനു ശേഷം മന്ത്രിസഭയുടെ അനുമതിയോടെ കരാര്‍  ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കി ഉത്തരവ് ഇറക്കി. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് കൂടി കണക്കാക്കിയതാണ് കരാര്‍ തുക ഉയരാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തെക്കുറിച്ചും ആരോപണമുണ്ട്. കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തിന്റെ തലപ്പത്തുള്ള ബെല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. എന്നാല്‍ മറ്റുള്ളവയെല്ലാം  സ്വകാര്യ കമ്പനികളാണ്. എസ്ആര്‍ഐടി പ്രവാസി വ്യവസായി പി. എന്‍.സി മേനോന്റെ കമ്പനിയാണ്. ഇടത് അനുകൂല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ചേര്‍ന്ന് യുഎല്‍സിസി-എസ്ആര്‍ഐടി പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. ഊരാളുങ്കലുമായുള്ള ബന്ധം ദുരൂഹമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കെ ഫോണുമായി ബന്ധമില്ലെന്നാണ് ഊരാളുങ്കലിന്റെ വിശദീകരണം.

Click to Read: കെ ഫോണ്‍ കമ്മീഷനില്‍ 30 കോടി ദുബായ്‌യില്‍ കൈമാറി

കണ്‍സള്‍ട്ടന്‍സി ആയിരുന്ന പിഡബ്ല്യൂസിയും ആരോപണവിധേയരാണ്. ഇ-ബസ് അഴിമതിയിലടക്കം ആരോപണ വിധേയരായ കമ്പനിയാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരാണ് 2016 ജനുവരിയില്‍ പദ്ധതിക്കായി കണ്‍സള്‍ട്ടന്റിനുവേണ്ടി ടെന്‍ഡര്‍ വിളിച്ചതെന്നാണ് ഇടത് സര്‍ക്കാരിന്റെ ന്യായീകരണം.  അനാലിസിസ് മാസണ്‍, ഡിലോയ്റ്റ്, ഏണസ്റ്റ് ആന്‍ഡ് യങ്  കമ്പനികള്‍ പങ്കെടുത്തു.  ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പിഡബ്ല്യൂസിയെ തെരഞ്ഞെടുത്തത് യുഡിഎഫ് കാലത്താണ് എന്നും തുടര്‍ന്ന് വന്ന സര്‍ക്കാര്‍ അത് അംഗീകരിക്കുകമാത്രമാണ് ചെയ്തതെന്നും ന്യായീകരിക്കുന്നുണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കെ ഫോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.