Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പുസാക്ഷിയാക്കില്ല, ഒക്കച്ചങ്ങാതിമാരില്ല; ശിവശങ്കര്‍ നിരാശയില്‍

മാധ്യമങ്ങളില്‍ ചിലതാണ് ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. അതോടെ രക്ഷപ്പെടാനും പലരേയും രക്ഷപ്പെടുത്താനും ശിവശങ്കര്‍ ശ്രമിച്ചു. ഇത് അനുസരിച്ച് മൂന്ന് ഏജന്‍സികള്‍ക്ക് നല്‍കിയ വ്യത്യസ്ത മൊഴികള്‍ ശിവശങ്കറിനു തന്നെ വിനയുമായി.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 31, 2020, 04:28 pm IST
inKerala

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ പങ്കുണ്ടായിട്ടും അറസ്റ്റിലാകുംവരെ പിടിച്ചുനിന്ന എം.ശിവശങ്കര്‍ കടുത്ത നിരാശയില്‍. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കുമെന്ന ആദ്യകാല പ്രചാരണങ്ങള്‍ ശിവശങ്കറും വിശ്വസിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല മുഖ്യമന്ത്രിയും പ്രതീക്ഷിച്ച മറ്റ് സംരക്ഷകരെല്ലാവരും തള്ളിപ്പറയുകയും ചെയ്തതോടെ ആകെത്തകര്‍ന്നമട്ടിലാണ് ഈ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍.

മാധ്യമങ്ങളില്‍ ചിലതാണ് ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. അതോടെ രക്ഷപ്പെടാനും പലരേയും രക്ഷപ്പെടുത്താനും ശിവശങ്കര്‍ ശ്രമിച്ചു. ഇത് അനുസരിച്ച് മൂന്ന് ഏജന്‍സികള്‍ക്ക് നല്‍കിയ വ്യത്യസ്ത മൊഴികള്‍ ശിവശങ്കറിനു തന്നെ വിനയുമായി.

മുഖ്യമന്ത്രി, ഓഫീസിലെ മറ്റ് സഹായികള്‍ തുടങ്ങിയവരെ രക്ഷിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചു. മൊഴികളില്‍ വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കി. ചിലത് ഓര്‍മ്മയില്ലെന്ന് പറഞ്ഞു. ഇതെല്ലാം സിപിഎം കേന്ദ്രത്തില്‍ നിന്ന് കിട്ടിയ നിയമോപദേശ പ്രകാരമായിരുന്നു. ഏജന്‍സികളോട് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍  ആദ്യഘട്ടത്തില്‍ സഹകരിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ക്ക് പലതും മറച്ചുവച്ചാണെങ്കിലും ഉത്തരം നല്‍കി. എന്നാല്‍ സന്ദീപ് നായര്‍ രഹസ്യമൊഴി നല്‍കിയതും എന്നിട്ടും മാപ്പുസാക്ഷിയാക്കാത്തതും ശിവങ്കറിന്റ പദ്ധതികള്‍ തകര്‍ത്തു, പ്രതീക്ഷയും.

ഇതോടെ അന്വേഷണത്തില്‍ ആദ്യത്തെരീതിയില്‍ സഹകരിക്കാതെവന്നു. ഏജന്‍സികള്‍ക്ക് കാര്യം വ്യക്തമായി. നാലുപേര്‍ വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളുടെ സൂക്ഷ്മ വിശകലനത്തിലാണ് ശിവശങ്കറിന്റെ കള്ളക്കളികള്‍ മനസിലായത്. അതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഏജന്‍സികള്‍ തീരുമാനിക്കുകയായിരുന്നു.

അറസ്റ്റിലാകും മുമ്പ് ശിവശങ്കര്‍ നല്‍കുന്ന മൊഴി അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞ് സംരക്ഷണം ഉറപ്പുനല്‍കിയ പാര്‍ട്ടി ശിവശങ്കറിനെ കൈയൊഴിഞ്ഞു. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ പരസ്യമായി തള്ളിപ്പറയാതെ വയ്യെന്നായപ്പോള്‍ പിണറായി അതും ചെയ്തു. സംരക്ഷിക്കാനിപ്പോള്‍ ഒക്കച്ചങ്ങാതിമാരില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരെ സംരക്ഷിക്കാന്‍ ശിവശങ്കര്‍ തയാറാകുമെന്നാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ പ്രതീക്ഷ. പക്ഷേ, അറസ്റ്റിലായ പ്രതിയുടെ മൊഴി വിശ്വസിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്ന നിലപാട് ഇനി ശിവശങ്കറിന്റെ കാര്യത്തിലും ബാധകമാണെന്ന് വാദിക്കാമെന്ന ആശ്വാസത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും.

എന്നാല്‍ വിദേശയാത്രകള്‍, ഗള്‍ഫിലെ ബിസിനസ് മീറ്റിങ്ങുകള്‍, പ്രളയ സഹായ ഫണ്ട് കണക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതോടെ എല്ലാം അപകടത്തിലാകുമെന്നാണ് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ആശങ്ക. എല്ലാംപറയുന്നത് ജീവനുതന്നെ അപകടത്തിലാക്കുമെന്ന ഭയത്തിലാണ് ശിവശങ്കര്‍. ചോദ്യംചെയ്യല്‍ രീതി മാറ്റുന്നത് സംബന്ധിച്ച് ഏജന്‍സി തീരുമാനം ഉടന്‍ ഉണ്ടാകും. സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വൈകാതെ ചേരും.

Tags: keralagold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.