Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കൊറോണ സെന്ററില്‍ ചികിത്സാ പിഴവ്മൂലം പല രോഗികളും മരിച്ചു; ഡോക്ടര്‍മാര്‍ ഇടപെട്ട് വ്യാജ റിപ്പോര്‍ട്ട് നല്‍കി ഒതുക്കി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഐസിയു വെന്റിലേറ്ററില്‍ കഴിയുന്ന പല രോഗികള്‍ക്കും നേഴ്‌സുമാരുടേയും മറ്റും അനാസ്ഥകൊണ്ട് മരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 07:43 pm IST
inKerala

കൊച്ചി: എറണാകുളം ജില്ലയിലെ കൊറോണ സെന്ററായ എറണാകുളം ജില്ല മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കുള്ള ചികിത്സയില്‍ വന്‍ പിഴവ്. ഐസിയുവില്‍ അടക്കമുള്ള രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ നേഴ്സുമാരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും ഭാഗത്തു നിന്നും വന്‍ വീഴ്ചയുണ്ടായിട്ടുണ്ട്. കേന്ദ്ര സംഘം എറണാകുളം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി നേഴ്സിങ് ഓഫീസര്‍ ജലജാ ദേവി മറ്റ് ജീവനക്കാര്‍ക്കായി അയച്ച വോയിസ് സന്ദേശത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്.  

ഇതില്‍ അടുത്തിടെ എറണാകുളം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ടി.കെ. ഹാരിസ് എന്ന രോഗി മരിച്ചത് ഓക്സിന്‍ മാസ്‌ക് വെച്ചതില്‍ നേഴ്സിനുണ്ടായ പാകപ്പിഴ മൂലമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സംഭവം ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് മനസിലായിട്ടും നേഴ്സുമാരെ സംരക്ഷിക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാതെ മറച്ചുവെക്കുകയായിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ പല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജൂലൈ 20നാണ് പള്ളുരുത്തി സ്വദേശിയായ ടി.കെ. ഹാരിസ് കൊറോണ ബാധിച്ച് മരിക്കുന്നത്. ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാവുകയും വാര്‍ഡിലേക്ക് മാറ്റാനിരിക്കേയാണ് ഇയാള്‍ മരണപ്പെടുന്നത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ സംശയം ഉന്നയിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇടപെട്ട് മരണം ചികിത്സാ പിഴവ്കാരണമല്ലെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.  

ഐസിയു വെന്റിലേറ്ററില്‍ കഴിയുന്ന പല രോഗികള്‍ക്കും നേഴ്സുമാരുടേയും മറ്റും അനാസ്ഥകൊണ്ട് മരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്.  

കേരളത്തിലെ കൊറോണ പ്രതിരോധങ്ങള്‍ വിലയിരുത്തുന്നതിനായാണ് കേന്ദ്ര സംഘം എറണാകുളം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ കേന്ദ്ര സംഘത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടയുള്ളവ പരിശോധിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും, ഐസിയു, വാര്‍ഡ് എന്നിവിടങ്ങള്‍ വൃത്തിയാക്കി ഓക്സിജന്‍ മാസ്‌ക് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കൃത്യമായാണോ നല്‍കിയതെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.  

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആശുപത്രിയില്‍ അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് ആര്‍എംഒ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് ഇവര്‍ വോയിസ് മെസേജിലൂടെ നല്‍കിയിരിക്കുന്നത്. കേന്ദ്ര സംഘം സന്ദര്‍ശനത്തിനായി എത്തുമ്പോഴാണ് രോഗികള്‍ക്കുള്ള ഓക്സിജന്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. കൊറോണ വൈറസ് രോഗികളുടെ എണ്ണം ജില്ലയില്‍ പ്രതിദിനം വര്‍ധിച്ചു വരുമ്പോഴാണ് ജില്ലാ മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുള്ള പിഴവുകള്‍ മറനീക്കി പുറത്തുവരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് പല രോഗികളുടേയും മരണകാരണം ചികിത്സാ പിഴവ് കാരണമാണെന്ന് പുറത്തുവരുന്നത്. 

Tags: ആരോഗ്യ വകുപ്പ്covidഎറണാകുളംകളമശ്ശേരി മെഡിക്കല്‍ കോളേജ്കൊറോണ സെന്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.