Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടി അഴിമതി; പിണറായി പൂട്ടുന്നത് മേഴ്‌സിക്കുട്ടിയമ്മയെയും

കശുവണ്ടി രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ദുരിതപര്‍വത്തിലായ കശുവണ്ടി തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി എന്നും മുന്നില്‍ നിര്‍ത്തിയത് മേഴ്‌സിക്കുട്ടിയമ്മയെയാണ്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Oct 16, 2020, 04:00 pm IST
inKollam

കൊല്ലം: കശുവണ്ടി കോര്‍പ്പറേഷനിലെ പത്തുവര്‍ഷക്കാലത്തെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടും പ്രോസിക്യൂഷന്‍ നടപടിക്ക് അനുവാദം നല്‍കാത്ത മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയതാത്പര്യങ്ങള്‍. കശുവനടി വകുപ്പിനെയും അതിന്റെ  മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെയും അപ്രസക്തമാക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടേതെന്ന്  വിലയിരുത്തപ്പെടുന്നു.

കശുവണ്ടി  രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ദുരിതപര്‍വത്തിലായ കശുവണ്ടി  തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി എന്നും മുന്നില്‍ നിര്‍ത്തിയത് മേഴ്‌സിക്കുട്ടിയമ്മയെയാണ്. യുഡിഎഫ് കാലത്ത് സിഐടിയു നേതാവ് എന്ന നിലയിലായിരുന്നു അഞ്ചു  ലക്ഷം കശുവണ്ടി തൊഴിലാളികള്‍ക്ക് ഇടയില്‍ മേഴ്‌സിക്കുട്ടിയമ്മ പ്രവര്‍ത്തിച്ചത്.

കശുവണ്ടി കോര്‍പ്പറേഷനില്‍ ആര്‍. ചന്ദ്രശേഖരന്‍ നടത്തിയ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് അവര്‍ തെരഞ്ഞെടുപ്പു പ്രചാരണം ഉണ്ടായത്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഇക്കാര്യത്തില്‍ സിപിഎം വിയര്‍ക്കുകയാണ്. കണ്ണൂരുകാരനായ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യനിലപാടുകളോട് കൊല്ലത്തെ സഖാക്കള്‍ക്ക് തീര്‍ത്തും വിയോജിപ്പാണ്. എന്നാല്‍ പാര്‍ട്ടിയെ ഭയന്നാണ് പ്രതികരിക്കാന്‍ തയ്യാറാകാത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വി.എസ്. അച്യൂതാനന്ദന്റെ നിര്‍ബന്ധപ്രകാരമാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് സീറ്റ് ലഭിച്ചതും മത്സരിച്ച് വിജയിപ്പിച്ചപ്പോള്‍ മന്ത്രിയായതും. പി.കെ. ഗുരുദാസനെ വെട്ടിനിരത്തിയതിന് പാര്‍ട്ടിയിലെ മുറുമുറുപ്പ് തീര്‍ക്കാന്‍ പിണറായി വിജയന്‍ തന്നെ ഒടുവില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് മന്ത്രിസ്ഥാനം വച്ചുനീട്ടുകയായിരുന്നു.

എന്നാല്‍ മന്ത്രിയായശേഷം കശുവണ്ടിമേഖല മാത്രം ഇളക്കിമറിച്ചുള്ള പ്രവര്‍ത്തനമാണ് മേഴ്‌സിക്കുട്ടിയമ്മ ലക്ഷ്യം വച്ചത്. ഇത് പൂര്‍ണമായി ഫലം കണ്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ടായിരുന്നു കോര്‍പ്പറേഷനിലെ അഴിമതിയും തൊഴിലാളികളുടെ ദുരിതവും.  

കശുവണ്ടി തൊഴിലാളികള്‍ക്ക് വലിയ അളവില്‍ വാഗ്ദാനപെരുമഴ നല്‍കിയാണ് 11 മണ്ഡലങ്ങളും ജില്ലയില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ വിജയിച്ചശേഷം സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് ഇത്രയും കാലം തൊഴില്‍ നല്‍കിയിട്ടുള്ളൂവെന്നതും വസ്തുതയാണ്. ഇതിനായി അഞ്ചുവര്‍ഷത്തിനിടെ നൂറ്റിയമ്പത് കോടി രൂപ സര്‍ക്കാര്‍ സാമ്പത്തിക സഹായവും ചെലവിട്ടു.

Tags: pinarayicorporationCashew
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.