Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടി അഴിമതി; പിണറായി പൂട്ടുന്നത് മേഴ്‌സിക്കുട്ടിയമ്മയെയും

കശുവണ്ടി രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ദുരിതപര്‍വത്തിലായ കശുവണ്ടി തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി എന്നും മുന്നില്‍ നിര്‍ത്തിയത് മേഴ്‌സിക്കുട്ടിയമ്മയെയാണ്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Oct 16, 2020, 04:00 pm IST
in Kollam

കൊല്ലം: കശുവണ്ടി കോര്‍പ്പറേഷനിലെ പത്തുവര്‍ഷക്കാലത്തെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടും പ്രോസിക്യൂഷന്‍ നടപടിക്ക് അനുവാദം നല്‍കാത്ത മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയതാത്പര്യങ്ങള്‍. കശുവനടി വകുപ്പിനെയും അതിന്റെ  മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെയും അപ്രസക്തമാക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടേതെന്ന്  വിലയിരുത്തപ്പെടുന്നു.

കശുവണ്ടി  രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ദുരിതപര്‍വത്തിലായ കശുവണ്ടി  തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി എന്നും മുന്നില്‍ നിര്‍ത്തിയത് മേഴ്‌സിക്കുട്ടിയമ്മയെയാണ്. യുഡിഎഫ് കാലത്ത് സിഐടിയു നേതാവ് എന്ന നിലയിലായിരുന്നു അഞ്ചു  ലക്ഷം കശുവണ്ടി തൊഴിലാളികള്‍ക്ക് ഇടയില്‍ മേഴ്‌സിക്കുട്ടിയമ്മ പ്രവര്‍ത്തിച്ചത്.

കശുവണ്ടി കോര്‍പ്പറേഷനില്‍ ആര്‍. ചന്ദ്രശേഖരന്‍ നടത്തിയ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് അവര്‍ തെരഞ്ഞെടുപ്പു പ്രചാരണം ഉണ്ടായത്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഇക്കാര്യത്തില്‍ സിപിഎം വിയര്‍ക്കുകയാണ്. കണ്ണൂരുകാരനായ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യനിലപാടുകളോട് കൊല്ലത്തെ സഖാക്കള്‍ക്ക് തീര്‍ത്തും വിയോജിപ്പാണ്. എന്നാല്‍ പാര്‍ട്ടിയെ ഭയന്നാണ് പ്രതികരിക്കാന്‍ തയ്യാറാകാത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വി.എസ്. അച്യൂതാനന്ദന്റെ നിര്‍ബന്ധപ്രകാരമാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് സീറ്റ് ലഭിച്ചതും മത്സരിച്ച് വിജയിപ്പിച്ചപ്പോള്‍ മന്ത്രിയായതും. പി.കെ. ഗുരുദാസനെ വെട്ടിനിരത്തിയതിന് പാര്‍ട്ടിയിലെ മുറുമുറുപ്പ് തീര്‍ക്കാന്‍ പിണറായി വിജയന്‍ തന്നെ ഒടുവില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് മന്ത്രിസ്ഥാനം വച്ചുനീട്ടുകയായിരുന്നു.

എന്നാല്‍ മന്ത്രിയായശേഷം കശുവണ്ടിമേഖല മാത്രം ഇളക്കിമറിച്ചുള്ള പ്രവര്‍ത്തനമാണ് മേഴ്‌സിക്കുട്ടിയമ്മ ലക്ഷ്യം വച്ചത്. ഇത് പൂര്‍ണമായി ഫലം കണ്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ടായിരുന്നു കോര്‍പ്പറേഷനിലെ അഴിമതിയും തൊഴിലാളികളുടെ ദുരിതവും.  

കശുവണ്ടി തൊഴിലാളികള്‍ക്ക് വലിയ അളവില്‍ വാഗ്ദാനപെരുമഴ നല്‍കിയാണ് 11 മണ്ഡലങ്ങളും ജില്ലയില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ വിജയിച്ചശേഷം സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് ഇത്രയും കാലം തൊഴില്‍ നല്‍കിയിട്ടുള്ളൂവെന്നതും വസ്തുതയാണ്. ഇതിനായി അഞ്ചുവര്‍ഷത്തിനിടെ നൂറ്റിയമ്പത് കോടി രൂപ സര്‍ക്കാര്‍ സാമ്പത്തിക സഹായവും ചെലവിട്ടു.

Tags: pinarayicorporationCashew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.