Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയും; പിണറായി വിജയനെ ആറു തവണ സ്വപ്‌ന കണ്ടു; കൂടിക്കാഴ്ചകളില്‍ ശിവശങ്കറിന്റെ സാന്നിധ്യവും

സ്വപ്നയെ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയാണെന്നാണ് വ്യക്തമാകുന്നത്. സ്വപ്നയുടെ പേരെടുത്തു പറയാതെ വിവാദ സ്ത്രീയെ അറയില്ല എന്നാണ് കഴിഞ്ഞമാസം ഏഴിന് പതിവു പത്രസമ്മേളനത്തില്‍ സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 8, 2020, 04:11 pm IST
inKerala

കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനമായ സ്വര്‍ണക്കടത്തുകേസിലെ ആദ്യ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം ആറുതവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും കേസന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു.  

സ്വപ്നയെ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയാണെന്നാണ് വ്യക്തമാകുന്നത്. സ്വപ്നയുടെ പേരെടുത്തു പറയാതെ വിവാദ സ്ത്രീയെ അറയില്ല എന്നാണ് കഴിഞ്ഞമാസം ഏഴിന് പതിവു പത്രസമ്മേളനത്തില്‍ സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

മറ്റൊരു അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്‌ക്ക് സ്വപ്ന നല്‍കിയ മൊഴിയില്‍, മുഖ്യമന്ത്രിയും ഭാര്യയുമുള്‍പ്പെട്ട വിദേശ യാത്രാ സംഘത്തില്‍ സ്വപ്‌നയെ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണെന്ന് പറയുന്നുണ്ട്. മുഖ്യമന്ത്രിയും ഓഫീസും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വപ്‌ന യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സലിന്റെ സെക്രട്ടറിയാണെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്ടുമെന്റ് മേല്‍നോട്ടത്തിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ 2019 ല്‍ സ്വപ്‌ന ജോലിക്കാരിയായതും മുഖ്യമന്ത്രി അറിഞ്ഞാണ്, കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

നാല് ഏജന്‍സികള്‍ അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ ആദ്യമായാണ് ഒരു അന്വേഷണ ഏജന്‍സി കുറ്റപത്രം നല്‍കുന്നത്. കേസിലെ പണമിടപാടാണ് ഇഡിയുടെ അന്വേഷണ പരിധിയില്‍. അതില്‍ത്തന്നെ, സംസ്ഥാന മുഖ്യമന്ത്രിയുടെ പേരും പരാമര്‍ശിക്കുന്നു. 166.882 കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തിയ കേസിന്റെ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും ഉള്‍പ്പെട്ട വിവിധ ഇടപാടിലെ സാമ്പത്തിക ക്രമക്കേടുകളും അടക്കം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സമഗ്രാന്വേഷണത്തിന്റെ ആദ്യ കുറ്റപത്രമാണിത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വര്‍ണക്കടത്തിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ ബന്ധങ്ങള്‍ കുറ്റപത്രത്തിലുണ്ട്. സ്വപ്‌ന കോണ്‍സുലേറ്റില്‍ ആയിരിക്കെ, 2018 പ്രളയത്തെ തുടര്‍ന്ന് 150 വീടുകള്‍ നിര്‍മിക്കാനുള്ള യുഎഇ പദ്ധതിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതുവഴി കമ്മീഷന്‍ നേടിയതിന്റെ വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍ വിശദമായി ചേര്‍ത്തിരിക്കുന്നു.

കുറ്റപത്രത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെട്ടത് നിര്‍ണായകമായി. ഈയാഴ്ച സ്വപ്‌നയുടെ ജാമ്യാപേക്ഷയുണ്ട്. 60 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം എന്ന പ്രതീക്ഷമാത്രമാണുള്ളത്.

Tags: Pinarayi Vijayanഎൻ‌ഐ‌എഎം ശിവശങ്കര്‍സ്വര്‍ണകടത്ത്swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.