Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹത്തുക്കളുടെ രോഗാവസ്ഥകള്‍

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 22, 2020, 10:20 pm IST
in Samskriti

നമുക്കു പകര്‍ച്ചവ്യാധിയിലേക്കു തിരിച്ചുവരാം. അന്തര്‍ദേശീയയാത്രാസൗകര്യങ്ങളുടെ വര്‍ധനവും ആഗോളീകരണവും ലോകമാകെ ഒരു വിപണിയായി മാറിയതും എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ എല്ലാ സാഹചര്യങ്ങളോടും ഇടപഴകാന്‍ കാരണമായിരിക്കുന്നു. ഈ ഇടപഴകല്‍ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും കുടുംബപരവുമാണ്. അതിനാല്‍ മറ്റു ദേശങ്ങളിലെ പല തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളോടു നാമെല്ലാം മനസ്സുതുറന്നിരിക്കുന്നു.  

ചൈനയില്‍നിന്നു വൈറസ് ലോകത്തെല്ലാം എത്തിയതും സൈബര്‍ ആക്രമണങ്ങളും അതിന്റെ ഉദാഹരണങ്ങള്‍ മാത്രം. അതുകൊണ്ട്, നാം മറ്റുള്ളവരുടെയും മറ്റു ദേശങ്ങളുടെയും കൂടെ എത്രമാത്രം കൂടിക്കലരണമെന്നു തീരുമാനിക്കേണ്ട സമയം വന്നിരിക്കുന്നു.  

മഹത്തുക്കള്‍ അതായത് ആത്മജ്ഞാനം സിദ്ധിച്ച്, തങ്ങള്‍ ഈ ശരീരമല്ല, ശുദ്ധബോധവും ജ്ഞാനവും അനന്തവും ആനന്ദവും നിത്യവും സര്‍വ്വവ്യാപിയും ആയ ആത്മാവാണ്, ഈശ്വരാംശമാണ്, എന്നിങ്ങനെ സാക്ഷാത്കരിച്ച മനുഷ്യര്‍ അവരുടെ രോഗാവസ്ഥകളെ നേരിട്ട സംഭവങ്ങള്‍ നമുക്കു സവിശേഷമായ പാഠങ്ങളരുളുന്നുണ്ട്. ആധുനികകാലത്തെ അഭൂതപൂര്‍വ്വമായ ഈ ദുരിതകാലത്ത് ശ്രീരാമകൃഷ്ണന്റെയും ശാരദാദേവിയുടെയും വിവേകാനന്ദസ്വാമികളുടെയും ജീവിതത്തില്‍ അവര്‍ തങ്ങളുടെ രോഗാവസ്ഥകളെ എങ്ങനെ നേരിട്ടുവെന്ന അറിവ് നമുക്കെല്ലാം പ്രയോജനം ചെയ്യുന്നതാണ്.  

ശ്രീരാമകൃഷ്ണന്‍അവസാനകാലത്ത് ക്യാന്‍സര്‍ രോഗംകൊണ്ടു വിഷമിച്ചിരുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് അധികം സംസാരിക്കരുതെന്ന് ഭക്തര്‍ വിലക്കിയപ്പോള്‍ ശീരാമകൃഷ്ണന്റെ പ്രതികരണം അത്ഭുതാവഹമായിരുന്നു: ‘ഞാനതൊന്നും കാര്യമാക്കുന്നില്ല. ഒരു മനുഷ്യനെ സഹായിക്കാന്‍ ഞാന്‍ ഇതുപോലത്തെ ഇരുപതിനായിരം ശരീരം ത്യജിക്കും.’ ശ്രീരാമകൃഷ്ണന്‍ രോഗിയായിരുന്നപ്പോള്‍ അദ്ദേഹം ഒരിക്കലും സത്യത്തില്‍ വേദന അനുഭവിച്ചിരുന്നില്ല. രോഗം വരാതെ ശരീരം സംരക്ഷിക്കുന്നതില്‍ ഈ ജ്ഞാനികള്‍ക്കു താല്പര്യമില്ലെന്നു മാത്രമല്ല, മറ്റുള്ളവരുടെ രോഗം തന്നിലേക്കെടുത്ത് ദുരിതത്തിലാവുകയും ചെയ്യുന്നു. ശ്രീരാമകൃഷ്ണന്റെ സേവകനായിരുന്ന മാഥുര്‍ നാഥ് ബിശ്വാസിന്റെ രണ്ടാം ഭാര്യയായ ജഗദംബാദാസിയുടെ രോഗകാലത്ത് ശ്രീരാമകൃഷ്ണന്‍ ചെയ്തത് ഇതു ശരിവെക്കുന്നു. ജഗദംബാദാസിക്ക് കഠിനമായ വയറിളക്കം പിടിപെട്ടു. രോഗം ഗുരുതരമാവുകയും കല്‍ക്കത്തയിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍പോലും പ്രതീക്ഷ കൈവിടുകയും ചെയ്തു. മാഥുറിനു നഷ്ടപ്പെടാനിരുന്നത് തന്റെ  പ്രിയപത്‌നിയെ മാത്രമായിരുന്നില്ല, തന്റെ ഭാര്യാമാതാവിന്റെ സ്വത്തിലുള്ള അവകാശംകൂടിയായിരുന്നു. അതിയായ പരിഭ്രമത്തോടെ മാഥുര്‍ ദക്ഷിണേശ്വരത്തു ചെന്നു. ആദ്യം കാളീമാതാവിനെ പ്രണമിച്ചിട്ട് ശ്രീരാമകൃഷ്ണനെത്തേടി പഞ്ചവടിയിലെത്തി. പരവശനായ മാഥുറിനെ കണ്ട് ശ്രീരാമകൃഷ്ണന്‍ അയാളെ അരികിലിരുത്തി തന്റെ ആധിയുടെ കാരണം ചോദിച്ചു. മാഥുര്‍ ശ്രീരാമകൃഷ്ണന്റെ കാലില്‍ വീണ്, നിറഞ്ഞ കണ്ണുകളോടെ എല്ലാം വിവരിച്ചു: ‘ദുരന്തം വരാന്‍ പോകുന്നു. പക്ഷേ എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം അങ്ങയെ സേവിക്കാന്‍ കഴിയാതാകുമല്ലോ എന്ന വസ്തുതയാണ്.’

കരുണ തോന്നിയ ശ്രീരാമകൃഷ്ണന്‍ ഭാവാവസ്ഥയില്‍ പ്രവേശിച്ച് പറഞ്ഞു: ‘പേടിക്കേണ്ട. നിങ്ങളുടെ ഭാര്യക്ക് ഭേദമാകും.’ ജാന്‍ബസാറിലെ വീട്ടിലെത്തിയ മാഥുര്‍, രോഗിയുടെ അവസ്ഥയില്‍ പെട്ടെന്ന് മാറ്റമുണ്ടായതായി കണ്ടു. ഇതേപ്പറ്റി പിന്നീടൊരിക്കല്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു: ‘ജഗദംബാദാസി ആ ദിവസം മുതല്‍ സുഖം പ്രാപിച്ചുവന്നു. പക്ഷേ അവളുടെ രോഗപീഡ ഈ ശരീരത്തിനു (തന്റെ ശരീരം ചൂണ്ടി) വഹിക്കേണ്ടിവന്നു. ജഗദംബാദാസിയെ സുഖപ്പെടുത്തിയതിനാല്‍ എനിക്കു വയറിളക്കവും മറ്റു രോഗങ്ങളുംകൊണ്ട് ആറു മാസം കഷ്ടപ്പെടേണ്ടിവന്നു.’

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

Kerala

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.