Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വഴിയാധാരമായ വഴിയോര കച്ചവടം

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും വഴിയാധാരമായ ഒരു കൂട്ടരാണ് വഴിയോരക്കച്ചവടക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 02:55 pm IST
inThiruvananthapuram

വെഞ്ഞാറമൂട്: കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും വഴിയാധാരമായ ഒരു കൂട്ടരാണ് വഴിയോരക്കച്ചവടക്കാര്‍. വഴിയോര കച്ചവടത്തിന് ഇപ്പോഴും അനുമതിയില്ല. അനുമതി കിട്ടിയാലും കണ്ടെയിന്‍മെന്റ് സോണ്‍, ലോക്ഡൗണ്‍, സാമൂഹിക അകലം ഈ വെല്ലുവിളികള്‍ക്കിടയില്‍ എങ്ങനെ കച്ചവടം നടത്തും എന്ന് വ്യാകുലപ്പെടുകയാണ് കച്ചവടക്കാര്‍. വര്‍ഷങ്ങളായി വഴിയോര കച്ചവടം കൊണ്ടുമാത്രം ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ തലസ്ഥാന നഗരിയില്‍ ഉണ്ട്.  

 ചിങ്ങം പിറക്കുമ്പോഴേ വഴിയോരവിപണി സജീവമാകുന്നതാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയും വീട്ടുപകരണങ്ങള്‍ തൊട്ട് ഇലക്ട്രോണിക് സാധനങ്ങള്‍ വരെയും നമ്മള്‍ക്ക് ഇത്തരം വഴിയോര വിപണികളില്‍ കാണാം. നഗരത്തിലെ വലിയ വ്യാപാരശാലകളിലെ സുഖശീതളിമയും വര്‍ണപ്പകിട്ടും ഇല്ലെങ്കിലും എരിപൊരി വെയിലില്‍ നിന്ന് പരസ്പരം ഉച്ചത്തില്‍ വിലപേശി കൊണ്ടുള്ള കച്ചവടം ഓണത്തിന്റെ ഒരു ഓളം നഗരത്തിലും ഗ്രാമത്തിലും ഉണ്ടാക്കിയിരുന്നു. ദിവസ കൂലിക്കാരന്റെയും അര്‍ധപട്ടിണി ക്കാരന്റെയും ഓണം കൂടാനുള്ള വിപണി ആയിരുന്നു ഈ വഴിയോരക്കച്ചവടം. ഇക്കുറി കൊറോണ കനിയണം ഇവരെയും ഇവരെ ആശ്രയിച്ചു ഓണം കൂടുന്നവരെയും.  

 കഴിഞ്ഞ പ്രളയം വന്നപ്പോഴും ഇവര്‍ക്കിത്രയും ദുരിതം ഉണ്ടായിട്ടില്ല. ഇവരുടെ ദുരിതം മനസിലാക്കി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ വായ്‌പാ പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും അത് ഭൂരിഭാഗം പേരിലും എത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ പ്രളയത്തില്‍ പ്രളയം വന്ന് ഉടുതുണി വരെ നഷ്ടമായവരെ വഴിയോര കച്ചവടക്കാര്‍ കയ്യുംമെയ്യും മറന്ന് സഹായിച്ചിരുന്നു. എറണാകുളത്തു വഴിയോര കച്ചവടം നടത്തിയിരുന്ന  നൗഷാദ് തന്റെ കടയിലെ വസ്ത്രങ്ങള്‍ മൊത്തവും വാരിക്കൊടുക്കുന്ന കാഴ്ച ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. അദ്ദേഹത്തെ പോലെ അന്ന് സഹായം എത്തിച്ച നിരവധി വഴിയോര കച്ചവടക്കാര്‍ ഇന്ന് കാത്തിരിക്കുകയാണ്. ഓണത്തിന് രണ്ട് ദിവസം മുന്നേയെങ്കിലും കച്ചവടം നടത്താന്‍ അനുമതി ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ.

Tags: streetsales
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.