Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഒരു മാസത്തിനിടെ മൂന്നാമത്തെ വന്‍ ചാരായ വേട്ട; മാങ്കുളത്ത് നിന്ന് 60 ലിറ്റര്‍ പിടികൂടി

ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ അഞ്ച് മാസത്തിനിടെ പിടികൂടിയത് 373.8 ലിറ്റര്‍ ചാരായവും 28818 ലിറ്റര്‍ വാഷുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 02:00 pm IST
inIdukki

അടിമാലി: ഒരു മാസത്തിനിടെ ജില്ലയില്‍ മൂന്നാമത്തെ വന്‍ ചാരായ വേട്ട, 60 ലിറ്റര്‍ ചാരായം പിടികൂടി.ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് മാങ്കുളം താളുങ്കണ്ടത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കാവുങ്കല്‍ സിനോ എന്നയാളുടെ  പുരയിടത്തില്‍ നിന്നാണ് ചാരായം കണ്ടെത്തിയത്.  

ഇയാള്‍ ചാരായം നിര്‍മ്മിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ലിറ്ററിന് ആയിരം രൂപയ്‌ക്കാണ് ചാരായ വില്‍പ്പന നടത്തിയിരുന്നത്. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓഫീസര്‍മാരായ റ്റി.വി. സതീഷ്, കെ.എച്ച്. രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാന്റി തോമസ്, മീരാന്‍ കെ.എസ്, ശരത് എസ്.പി. എന്നിവരും പങ്കെടുത്തു.  

16ന് രാത്രിയില്‍ പെരിങ്ങാശ്ശേരി വെണ്ണിയാനിയില്‍ നിന്ന് 70 ലിറ്റര്‍ ചാരായം പിടികൂടിയിരുന്നു. മൂലമറ്റം എക്സൈസ് സംഘമാണ് കേസ് പിടികൂടിയത്. വീട്ടുടമസ്ഥനായ കാളകുടുങ്കല്‍ സത്യരാജ് എന്നയാളുടെ പേരില്‍ കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്ത് തന്നെ അടുത്ത കാലത്ത് പിടികൂടിയ ഏറ്റവും വലിയ കേസുകളിലൊന്നാണിത്.  

ജൂലൈ 17ന് കഞ്ഞിക്കുഴി മൈലപ്പുഴയില്‍ നിന്ന് 52 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. മൈലപ്പുഴ മക്കാനാല്‍ വിശാഖിനെ ആണ് ഇടുക്കി എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അന്ന് അറസ്റ്റ് ചെയ്തത്.  

കൊറോണ വൈറസ് വ്യാപനം മൂലം മദ്യഷോപ്പുകള്‍ അടച്ചതോടെ ജില്ലയില്‍ വ്യാപകമായി ചാരായ വാറ്റ് തുടങ്ങിയിരുന്നു. എന്നാല്‍ വളരെ ചെറിയ തോതിലാണ് കേസുകള്‍ കിട്ടിയത്. വലിയ തോതില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. പിന്നീടാണ് വലിയ തോതില്‍ പലയിടത്തും ചാരായ വാറ്റ് നടക്കുന്നതായി കണ്ടെത്തിയത്.

അഞ്ച് മാസത്തിനിടെ 373.8 ലിറ്റര്‍

ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ അഞ്ച് മാസത്തിനിടെ പിടികൂടിയത് 373.8 ലിറ്റര്‍ ചാരായവും 28818 ലിറ്റര്‍ വാഷുമാണ്. മാര്‍ച്ചില്‍ 24ന് ലോക്ക് ഡൗണ്‍ ആരംഭിച്ചത്. അന്ന് മുതല്‍ ഈ മാസം 17 വരെയുള്ള കണക്കാണിത്. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 04862 222493.  

ജില്ലയില്‍ ചാരായ വാറ്റ് സജീവം

ജില്ലയില്‍ സജീവമായി ചാരായ വാറ്റും വില്‍പ്പനയും നടക്കുന്നതായാണ് ലഭിക്കുന്ന വിവരമെന്നും ഓണത്തോട് അനുബന്ധിച്ച് പ്രത്യേക പരിശോധന നടത്തി വരികയാണെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. പ്രദീപ് ജന്മഭൂമിയോട് പറഞ്ഞു. ചില പ്രത്യേക തരത്തില്‍ തയ്യാറാക്കുന്ന വാറ്റ് ചാരായത്തിന് വന്‍തോതില്‍ ആവശ്യക്കാര്‍ ഉള്ളതായാണ് കണ്ടെത്താനായത്. രുചി ഇഷ്ടപ്പെട്ട് പോയാല്‍ വന്‍ വിലകൊടുത്തും ഇത് വാങ്ങാന്‍ ആളുണ്ട്. ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചാരായ വാറ്റ് നടക്കുന്നത്. ആളുകള്‍ താമസമുള്ള വീടുകള്‍ കേന്ദ്രീകരിച്ചും വലിയ സംവിധാനങ്ങള്‍ ഒരുക്കി ചാരായ വാറ്റ് നടക്കുന്നുണ്ട്. അടുത്തിടെ നടത്തിയ പരിശോധനകളില്‍ വന്‍ തോതില്‍ കോടയും കണ്ടെത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.  

Tags: arrestliquorArrackMankulam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.