Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒരു മാസത്തിനിടെ മൂന്നാമത്തെ വന്‍ ചാരായ വേട്ട; മാങ്കുളത്ത് നിന്ന് 60 ലിറ്റര്‍ പിടികൂടി

ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ അഞ്ച് മാസത്തിനിടെ പിടികൂടിയത് 373.8 ലിറ്റര്‍ ചാരായവും 28818 ലിറ്റര്‍ വാഷുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 02:00 pm IST
in Idukki

അടിമാലി: ഒരു മാസത്തിനിടെ ജില്ലയില്‍ മൂന്നാമത്തെ വന്‍ ചാരായ വേട്ട, 60 ലിറ്റര്‍ ചാരായം പിടികൂടി.ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് മാങ്കുളം താളുങ്കണ്ടത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കാവുങ്കല്‍ സിനോ എന്നയാളുടെ  പുരയിടത്തില്‍ നിന്നാണ് ചാരായം കണ്ടെത്തിയത്.  

ഇയാള്‍ ചാരായം നിര്‍മ്മിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ലിറ്ററിന് ആയിരം രൂപയ്‌ക്കാണ് ചാരായ വില്‍പ്പന നടത്തിയിരുന്നത്. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓഫീസര്‍മാരായ റ്റി.വി. സതീഷ്, കെ.എച്ച്. രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാന്റി തോമസ്, മീരാന്‍ കെ.എസ്, ശരത് എസ്.പി. എന്നിവരും പങ്കെടുത്തു.  

16ന് രാത്രിയില്‍ പെരിങ്ങാശ്ശേരി വെണ്ണിയാനിയില്‍ നിന്ന് 70 ലിറ്റര്‍ ചാരായം പിടികൂടിയിരുന്നു. മൂലമറ്റം എക്സൈസ് സംഘമാണ് കേസ് പിടികൂടിയത്. വീട്ടുടമസ്ഥനായ കാളകുടുങ്കല്‍ സത്യരാജ് എന്നയാളുടെ പേരില്‍ കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്ത് തന്നെ അടുത്ത കാലത്ത് പിടികൂടിയ ഏറ്റവും വലിയ കേസുകളിലൊന്നാണിത്.  

ജൂലൈ 17ന് കഞ്ഞിക്കുഴി മൈലപ്പുഴയില്‍ നിന്ന് 52 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. മൈലപ്പുഴ മക്കാനാല്‍ വിശാഖിനെ ആണ് ഇടുക്കി എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അന്ന് അറസ്റ്റ് ചെയ്തത്.  

കൊറോണ വൈറസ് വ്യാപനം മൂലം മദ്യഷോപ്പുകള്‍ അടച്ചതോടെ ജില്ലയില്‍ വ്യാപകമായി ചാരായ വാറ്റ് തുടങ്ങിയിരുന്നു. എന്നാല്‍ വളരെ ചെറിയ തോതിലാണ് കേസുകള്‍ കിട്ടിയത്. വലിയ തോതില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. പിന്നീടാണ് വലിയ തോതില്‍ പലയിടത്തും ചാരായ വാറ്റ് നടക്കുന്നതായി കണ്ടെത്തിയത്.

അഞ്ച് മാസത്തിനിടെ 373.8 ലിറ്റര്‍

ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ അഞ്ച് മാസത്തിനിടെ പിടികൂടിയത് 373.8 ലിറ്റര്‍ ചാരായവും 28818 ലിറ്റര്‍ വാഷുമാണ്. മാര്‍ച്ചില്‍ 24ന് ലോക്ക് ഡൗണ്‍ ആരംഭിച്ചത്. അന്ന് മുതല്‍ ഈ മാസം 17 വരെയുള്ള കണക്കാണിത്. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 04862 222493.  

ജില്ലയില്‍ ചാരായ വാറ്റ് സജീവം

ജില്ലയില്‍ സജീവമായി ചാരായ വാറ്റും വില്‍പ്പനയും നടക്കുന്നതായാണ് ലഭിക്കുന്ന വിവരമെന്നും ഓണത്തോട് അനുബന്ധിച്ച് പ്രത്യേക പരിശോധന നടത്തി വരികയാണെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. പ്രദീപ് ജന്മഭൂമിയോട് പറഞ്ഞു. ചില പ്രത്യേക തരത്തില്‍ തയ്യാറാക്കുന്ന വാറ്റ് ചാരായത്തിന് വന്‍തോതില്‍ ആവശ്യക്കാര്‍ ഉള്ളതായാണ് കണ്ടെത്താനായത്. രുചി ഇഷ്ടപ്പെട്ട് പോയാല്‍ വന്‍ വിലകൊടുത്തും ഇത് വാങ്ങാന്‍ ആളുണ്ട്. ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചാരായ വാറ്റ് നടക്കുന്നത്. ആളുകള്‍ താമസമുള്ള വീടുകള്‍ കേന്ദ്രീകരിച്ചും വലിയ സംവിധാനങ്ങള്‍ ഒരുക്കി ചാരായ വാറ്റ് നടക്കുന്നുണ്ട്. അടുത്തിടെ നടത്തിയ പരിശോധനകളില്‍ വന്‍ തോതില്‍ കോടയും കണ്ടെത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.  

Tags: arrestliquorArrackMankulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

India

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Ernakulam

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.