Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 09:46 am IST
inKerala, Thiruvananthapuram
ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍മാര്‍ നടത്തിയ അക്രമം സിപിഎം നേതാക്കള്‍ നടത്തിയ ഗൂഢാലോചയുടെ ഭാഗം. ബിജെപി കൗണ്‍സിലര്‍മാരെ എങ്ങനെ ആക്രമിക്കണമെന്ന് പദ്ധതിയും തയ്യാറാക്കി. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എ, മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി, സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബുവും ചേര്‍ന്നായിരുന്നു അക്രമത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ വീണ്ടും നടത്തിയ സത്യപ്രതിജ്ഞ സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് സംഘര്‍ഷം ഉണ്ടാക്കാന്‍ കണക്കാക്കി ഇടത് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ എത്തിയത്. ഇതനുസരിച്ച് കോര്‍പ്പറേഷനില്‍ പ്രതിഷേധം ഉയര്‍ത്തി സംഘര്‍ഷം നടത്തണമെന്ന് ജില്ലാ കമ്മറ്റി സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ദീപകും വഞ്ചിയൂര്‍ ബാബുവും സിപിഎം എടുത്ത തീരുമാനം മറ്റ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അറിയിച്ച് പദ്ധതി തയ്യാറാക്കി.

എന്തു വന്നാലും മേയറെ ചേമ്പറില്‍ കടത്താന്‍ പാടില്ലെന്നായിരുന്നു പ്രധാന തീരുമാനം. ഇതനുസരിച്ച് വഞ്ചിയൂര്‍ ബാബുവും മുന്‍ മേയര്‍ ശ്രീകുമാറും മേയറുടെ വാതിലിനു മുന്നില്‍ തന്നെ കസേരയിട്ട് ഇരുന്നു. ചുറ്റും വളഞ്ഞ് വനിതാ കൗണ്‍സിലര്‍മാരെ ഇരുത്തി. മേയര്‍ എത്തിയ ഉടനെ ഓഫീസിലേക്ക് കടത്തി വിടില്ലെന്നും അങ്ങനെ വന്നാല്‍ സംഘര്‍ഷം ഉണ്ടാക്കുമെന്നും വഞ്ചിയൂര്‍ ബാബു മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മേയര്‍ക്ക് ചേമ്പറിലേക്ക് പോകാന്‍ നഗരസഭാ സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴിയൊരുക്കി. ഇതോടെ വഞ്ചിയൂര്‍ ബാബു ഗുണ്ടയെ പോലെ മേയറെ തള്ളിമാറ്റി.

നികുതി അപ്പീല്‍കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ശശി മേയറെ കാലില്‍ പിടിച്ച് വലിച്ച് തള്ളിയിടുകയായിരുന്നു. പിന്നാലെ ചെന്ന ബിജെപി കൗണ്‍സിലര്‍മാരെയും ഇതേ രീതിയില്‍ വലിച്ച് താഴയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ വഞ്ചിയൂര്‍ ബാബു താന്‍ ഇരുന്ന കസേരയിലേക്ക് സിന്ധു ശശിയെ പിടിച്ചു തള്ളുകയായിരുന്നു. സംഘര്‍ഷത്തിന്റെ വിവരം തല്‍സമയം സിപിഎം നേതാക്കളെ അറിയിച്ചു കൊണ്ടിരുന്നു. പോലീസ് എത്തിയപ്പോള്‍ നേതാക്കളും അവിടെ എത്തി അക്രമികള്‍ക്ക് വേണ്ട പിന്തുണ നല്‍കുകയായിരുന്നു. പോലീസിനെ ഭീഷണിപ്പെടുത്തി അവിടെ നിന്ന് മാറ്റിയ്‌ക്കുകയും ചെയ്തു.

സംഘര്‍ഷത്തില്‍ സിപിഎം കൗണ്‍സിലര്‍മാരെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ രംഗം ചിത്രീകരിച്ച് ഫോട്ടോ എടുത്ത് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. സംഘര്‍ഷത്തില്‍ ബിജെപി അംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിരുന്നില്ല. എന്നാല്‍ ബിജെപി അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ തങ്ങളെ മര്‍ദ്ദിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ കെ.ശ്രീകുമാറിനും എല്‍ഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ദീപക്കിനും മര്‍ദ്ദനമേറ്റ് തെറിച്ച് കിടക്കുന്ന തരത്തില്‍ രംഗം ചിത്രീകരിക്കുകയായിരുന്നു.

എന്നാല്‍ ദീപക് നിലത്ത് കിടന്ന് നിറഞ്ഞ പുഞ്ചരിയോടെ തല ഉയര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്യുന്നതായിട്ടാണ് തെറിച്ചുവീണ് കിടക്കുന്ന ഫോട്ടോയില്‍ കാണുന്നത്. ശ്രീകുമാറാകട്ടെ ഒരു കൈയ്യില്‍ മൊബൈല്‍ പിടിച്ചുകൊണ്ട് മറ്റേ കൈ കൊണ്ട് കുത്തി ഇരുന്ന് മുഖത്ത് വേദന വരുന്ന തരത്തില്‍ അഭിനയിച്ചും. അടി കൊണ്ട് തെറിച്ച് വീണപ്പോള്‍ മൊബൈല്‍ കൈയ്യില്‍ നിന്നും വീഴാതരിക്കാനുള്ള വിദ്യ സിപിഎമ്മിന്റെ സ്റ്റഡി ക്ലാസിലെ പരിശീലനം കൊണ്ടാണെന്ന് വ്യക്തം. ശ്രീകുമാറിന്റെ ഇരുപ്പ് കണ്ടാല്‍ സിനിമയല്‍ ഹാസ്യ സംഘര്‍ഷത്തില്‍ കരമന ജനാര്‍ദ്ദനന്‍ അടികൊണ്ട് വീഴുന്ന തരത്തില്‍. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Tags: cpmbjpcorporationThiruvananthapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.