Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഴുക്ക്ചാലുകള്‍ ചെളിയും മണ്ണും നിറഞ്ഞ് വെള്ളം അടഞ്ഞു തന്നെ, വെള്ളക്കെട്ടിനെച്ചൊല്ലി വാക്‌പോര്;

മഴ ശക്തമാകുന്നതോടെ തൃശൂര്‍ നഗരം വെള്ളക്കെട്ടിലാകുമ്പോഴും പരസ്പരം ചെളിവാരിയെറിഞ്ഞ് കോര്‍പ്പറേഷനില്‍ ഭരണപക്ഷ-പ്രതിപക്ഷാംഗങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ സ്വരാജ് റൗണ്ടും ഇക്കണ്ടവാര്യര്‍ റോഡും വെള്ളത്തില്‍ മുങ്ങിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 06:06 pm IST
inThrissur

തൃശൂര്‍: മഴ ശക്തമാകുന്നതോടെ തൃശൂര്‍ നഗരം വെള്ളക്കെട്ടിലാകുമ്പോഴും പരസ്പരം ചെളിവാരിയെറിഞ്ഞ് കോര്‍പ്പറേഷനില്‍ ഭരണപക്ഷ-പ്രതിപക്ഷാംഗങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ സ്വരാജ് റൗണ്ടും ഇക്കണ്ടവാര്യര്‍ റോഡും വെള്ളത്തില്‍ മുങ്ങിയിരുന്നു.  നഗരത്തിലെ നിലവിലുള്ള അഴുക്ക്ചാലുകളുടെ സ്ഥിതി പരിതാപകരമാണ്. 

മിക്കയിടത്തും അഴുക്ക്ചാലുകള്‍ ചെളിയും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകിപോകാത്ത നിലയിലാണ്. പലയിടത്തും അഴുക്ക്ചാലുകള്‍ അടച്ച് സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുമുണ്ട്. ഇതാണ് നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമാകുന്നത്.  

പ്രധാന റോഡുകളിലെ  അഴുക്കുചാലുകളിലെ മണ്ണും ചെളിയും നീക്കി വെള്ളം ഒഴുകിപോകാനുള്ള സാഹചര്യമൊരുക്കണമെന്നാണ് കോര്‍പ്പറേഷന്‍ നിവാസികളുടെ ആവശ്യം. വെള്ളക്കെട്ടുണ്ടാകുന്നത് ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെ അനാസ്ഥ മൂലമാണെന്നാണ് മേയര്‍ അജിതാ ജയരാജന്‍ ആരോപിക്കുന്നത്.  പ്രളയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അഴുക്കുചാലുകള്‍ വെള്ളം ഒഴുകിപോകാവുന്ന സ്ഥിതിയിലാക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ നല്‍കിയ നിര്‍ദ്ദേശം പാലിക്കപ്പെടാത്തതാണ് സ്ഥിതി വഷളാക്കിയതെന്നാണ് മേയറുടെ ഭാഷ്യം. 

അതേസമയം വെള്ളക്കെട്ട് പരിഹാരത്തിന് കൈകൊണ്ട നടപടികള്‍ ഫലപ്രദമല്ലെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ ജെ.പല്ലന്‍ ആരോപിക്കുന്നു. തോടുകളില്‍ നിന്നു ചണ്ടിയും തടസങ്ങളും മാത്രമേ കോര്‍്പ്പറേഷന്റെ നേതൃത്വത്തില്‍ മാറ്റിയിട്ടുള്ളൂവെന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.  

മൂടിപോയ കാനകള്‍ പുന:സ്ഥാപിക്കുകയും ആവശ്യമുള്ളിടങ്ങളില്‍ പുതിയ ജലനിര്‍ഗമ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുമാണ്. ശക്തന്‍ നഗറില്‍  കോര്‍പ്പറേഷന്‍ നടത്തിയ കോണ്‍ക്രീറ്റ് കട്ട വിരിക്കല്‍ പാഴ്‌വേലയാണന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട്. അതേസമയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചെമ്പൂക്കാവ്, മൈലിപ്പാടം, കുണ്ടുവാറ മേഖലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വെള്ളക്കെട്ടുണ്ടായില്ല. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും വെള്ളം കയറിയപ്പോഴും ഈ ഭാഗങ്ങളില്‍ പ്രശ്‌നമുണ്ടായില്ല. 

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഈ പ്രദേശത്തെ കാനകള്‍ ശുചീകരിച്ചിരുന്നു. ഇതിനു പുറമേ ഏനാമാവ് വളയംകെട്ട് ബണ്ട് പൊളിച്ചു നീക്കുകയും ഏനാമാവ് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കുയും ചെയ്തതാണ് ഈ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങാതിരിക്കാനുള്ള പ്രധാന കാരണം.  ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ചെളി വാരിയെറിഞ്ഞ് വാക്‌പോര് തുടരുമ്പോള്‍ ഇനി ഒരു പ്രളയമുണ്ടാകുന്നതിന് മുമ്പേ അഴുക്കുചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.  

Tags: waterWasteതൃശൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.