Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്ന 12 സിപിഎമ്മുകാരെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്നു, വന്‍ അഴിമതി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാനെന്ന പേരില്‍ 12 പേരെയാണ് സിഡിറ്റ് മുഖേന താത്കാലികമായി നിയമിച്ചത്. ഇവരെയാണ് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം അന്തിമഘട്ടത്തിലായത്. ഇവരേയും ഉള്‍പ്പെടുത്തി 51 സിപിഎം അനുഭാവികളെ ഇതിനകം സിഡിറ്റില്‍ നിയമിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 04:09 pm IST
in Kerala

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനവര്‍ഷത്തിലേക്ക് കടക്കുന്നതോടെ പാര്‍ട്ടിക്കാരെ വളഞ്ഞ വഴിയിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരിപ്പെടുത്താനൊരുങ്ങുകയാണ് പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാനെന്ന പേരില്‍ 12 പേരെയാണ് സിഡിറ്റ് മുഖേന താത്കാലികമായി നിയമിച്ചത്. ഇവരെയാണ് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം അന്തിമഘട്ടത്തിലായത്. ഇവരേയും ഉള്‍പ്പെടുത്തി 51 സിപിഎം അനുഭാവികളെ ഇതിനകം സിഡിറ്റില്‍ നിയമിച്ചിട്ടുണ്ട്. ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനാണ് ഇത്തരം അനധികൃത നിയമനങ്ങള്‍ക്കായി മുഖ്യമന്ത്രിക്കു വേണ്ടി ഫയലുകള്‍ തയാറാക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവരേയും തെരഞ്ഞെടുക്കപ്പെട്ട മറ്റു താത്കാലിക ജീവനക്കാരേയുമാണ് സിഡിറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി സ്ഥിരം നിയമനം നല്‍കുന്നത്.  

മുന്‍ എംപി ടി.എന്‍.സീമയുടെ ഭര്‍ത്താവും സി-ഡിറ്റ് മുന്‍ ഡയറക്ടറുമായ ജി.ജയരാജിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന സ്‌പെഷല്‍ റൂള്‍ വഴി നാല്‍പതിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാനാണു ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേവലം മൂന്നു പേര്‍ മാത്രമാണ് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാനുണ്ടായിരുന്നത്. സിഡിറ്റില്‍ നിലവില്‍ തന്നെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം ലഭിച്ചവര്‍ ഉള്ളപ്പോഴാണ് അഡ്‌ഹോക് അടിസ്ഥാനത്തില്‍ 12 സിപിഎം അനുഭാവികളില്‍ നിന്ന് ബയോഡേറ്റ വാങ്ങി പിന്നീട് നിയമന ഫയലാക്കിയത്. എല്ലാവര്‍ക്കും 30,000 രൂപയ്‌ക്കു മുകളിലാണ് ശമ്പളം. ഇതുകൂടാതെ ശമ്പളത്തിന്റെ 50 ശതമാനം ഇന്‍സെന്റീവും ഓവര്‍ടൈമിനും പ്രത്യേക തുകയും നല്‍കുന്നുണ്ട്. ഇതില്‍ വന്‍ അഴിമിതയാണെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചിരുന്നു.  

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതില്‍ ആര്‍ക്കും പ്രത്യേക യോഗ്യതയോ വൈദഗ്ധ്യമോ ഇല്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലൈവ് ചെയ്യുക, ചില പോസ്റ്റുകള്‍ തയാറാക്കി പേജില്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വെറും ലളിതമായ ജോലികള്‍ക്കാണ് വന്‍ശമ്പളത്തില്‍ സിപിഎം അനുഭാവികളെ നിയമിച്ചിരിക്കുന്നത്. ഇവരെയാണ് ഇപ്പോള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്ത് പ്രത്യേക റൂള്‍സ് ഉണ്ടാക്കി അഴിമിതിയിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനും ഒരുങ്ങുന്നത്. പിഎസ് സി പരീക്ഷയില്‍ ഉന്നതറാങ്ക് നേടി ഇപ്പോഴും നിയമനം ലഭിക്കാതെ നട്ടം തിരിയുന്ന യുവാക്കളോടുള്ള പിണറായി സര്‍ക്കാരിന്റെ കൊടുംക്രൂരതയാണ് ഇത്തരം അഴിമതി നിയമനം.  

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവര്‍ ഇവരാണ്.  

1. പ്രമോദ് വി.എസ്. ( പ്രോജക്റ്റ് അസിസ്റ്റന്റ്)

2. സാമുവല്‍ ഫിലിപ്പ് മാത്യു (സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ്)

3.മുഹമ്മദ് യഹിയ (നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍)

4. ശ്രീജിത്ത് (സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍)

5. സുധീര്‍ പി.വൈ. (സീനിയര്‍ ഡിസൈനര്‍)

6.ഗോപകുമാര്‍ ടി. (ടീം ലീഡര്‍)

7. സുധീപ് ജെ. സലീം (സീനിയര്‍ കണ്ടന്റ് ഡെവലെപ്പര്‍)

8. അപ്പു ലെനിന്‍ (കണ്ടന്റ് ഡെവലെപ്പര്‍)

9. അദ്വൈത് പ്രഭാകര്‍ (കണ്ടന്റ് ഡെവലെപ്പര്‍)

10. ഷഫീഖ് സല്‍മാന്‍ കെ. (കണ്ടന്റ് ഡെവലെപ്പര്‍)

11. രതീഷ് കെ. ((കണ്ടന്റ് ഡെവലെപ്പര്‍)

12. വിഷ്ണു (ഗ്രാഫിക് ഡിസൈനര്‍)

Tags: cpmPinarayi Vijayanഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.