Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

എന്താണ് വേടന്റെ രാഷ്‌ട്രീയം എന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ കാവല്‍ കൂട്ടായ്‌മ സന്ദർശിച്ചപ്പോഴാണ് വേടന്‍ കോണ്‍ഗ്രസിനെ പുകഴ്‌ത്തിയും പിണറായി വിജയനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചും പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 08:18 pm IST
in Kerala

തൃശൂര്‍: എന്താണ് വേടന്റെ രാഷ്‌ട്രീയം എന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ കാവല്‍ കൂട്ടായ്‌മ സന്ദർശിച്ചപ്പോഴാണ് വേടന്‍ കോണ്‍ഗ്രസിനെ പുകഴ്‌ത്തിയും പിണറായി വിജയനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചും പ്രതികരിച്ചത്.

ഇതില്‍ നിന്നും മനസ്സിലാക്കുന്നത് വേടനെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സംഘപരിവാറിനും ബിജെപിയ്‌ക്കും എതിരെ മൂര്‍ച്ചകൂട്ടിയെടുക്കുന്ന ആയുധമാണെന്നാണ്.

പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ വി.ഡി. സതീശന്‍ സര്‍ക്കാരിനെ കുറിച്ച് പറഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന് ഭരണത്തിനെതിരെ ഒരക്ഷരം മിണ്ടാതെ, ഭരണത്തില്‍ കയറിയതേ ഉള്ളൂവെന്നും സമയം കൊടുക്കണെമെന്നുമുള്ള വേടന്റെ പ്രതികരണം ഉണ്ടായത്. തൃശൂരിലെ തളിക്കുളത്ത് ഷാഫി പറമ്പിലും പ്രതാപനും സംഘടിപ്പിച്ച സ്വീകരണത്തിലുള്‍പ്പെടെ പങ്കെടുത്ത വേടന്‍ കോണ്‍ഗ്രസ് പരിപാടിയിലെ സ്ഥിരം സന്ദര്‍ശകനാണ്.

‘ഭയങ്കര ജനാധിപത്യ മര്യാദയോടെ ആണ്ടില്‍ ഒരിക്കല്‍ നടക്കുന്ന പ്രക്രിയയാണ് വോട്ടെടുപ്പ്. ജനങ്ങള്‍ക്ക് ജനങ്ങളാല്‍ തിരഞ്ഞെടുത്ത സർക്കാരാണ് ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും പറയാൻ അധികം സമയമായിട്ടില്ല. ഇപ്പോള്‍ ഭരണത്തില്‍ കയറിയിട്ടേയുള്ളൂ. സമയം കൊടുക്കൂ. നല്ലതുതന്നെ നടക്കും. സമയം കൊടുത്തേ പറ്റൂ. ദക്ഷിണേന്ത്യയില്‍ മൊത്തമായി വലിയ രാഷ്‌ട്രീയമാറ്റം നടന്നിരിക്കുകയാണ്,’ വേടൻ പറഞ്ഞു. കട്ടിംഗ് സൗത്ത് എന്ന ആശയമാണ് വേടന്റെ ഉള്ളിലെന്നര്‍ത്ഥം.

എല്‍ഡിഎഫിന്റെ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ മനപൂര്‍വ്വം വേടന്‍ വാക്കുകള്‍ ചുരുക്കി. ‘ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഒറ്റയടിക്ക് പറയാൻ പറ്റുന്ന കാര്യങ്ങളല്ല’, എന്നായിരുന്നു വേടന്റെ മറുപടി. അതേസമയം പിണറായി വിജയന്റെ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോള്‍ വേടന്‍ ദേഷ്യപ്പെട്ടു. ‘വെറുതേ ഇരുന്നോണം നിങ്ങള്‍’ എന്ന് പറഞ്ഞ് വേടന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

Tags: Pro PrinarayiPinarayi VijayanvedanCutting SouthLatest newsanti sanghparivarPro UDFPro Shafi Parambil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.