Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകമേ കാണുക കേരളം നമ്പർ 1; കാലൊടിഞ്ഞ ടാപ്പിങ് തൊഴിലാളിയെ ആശുപത്രിയിലെത്തിക്കാൻ ചുമന്നത് 8 കിലോമീറ്റര്‍

ചിതറ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തുമ്പമണ്‍തൊടി ഇരുതോട് റോഡിന്റെ ശോചനീയാവസ്ഥ വിവരണാതീതമായി. പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലം കാണാത്തതില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. മഴക്കാലമായതോടെ സഞ്ചാരയോഗ്യമല്ലാതായ റോഡ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്ന ദുരിതം ചെറുതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:40 am IST
in Kerala
കുട്ടപ്പനെ ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടുപോകുന്നു

കുട്ടപ്പനെ ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടുപോകുന്നു

ചിതറ: റോഡിന് സമീപമുള്ള കുഴിയില്‍വീണ് കാലൊടിഞ്ഞ ടാപ്പിങ് തൊഴിലാളിയായ കുട്ടപ്പനെ നാട്ടുകാര്‍ ചുമന്നത് എട്ടുകിലോമീറ്റര്‍. മറ്റൊന്നിനുമല്ല, ആശുപത്രിയില്‍ പ്രാഥമികചികിത്സയ്‌ക്കായി. റോഡിന്റെ ദുര്‍ഗതിയാണ് കാരണം.

ചിതറ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തുമ്പമണ്‍തൊടി ഇരുതോട് റോഡിന്റെ ശോചനീയാവസ്ഥ വിവരണാതീതമായി. പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലം കാണാത്തതില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. മഴക്കാലമായതോടെ സഞ്ചാരയോഗ്യമല്ലാതായ റോഡ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്ന ദുരിതം ചെറുതല്ല.

കഴിഞ്ഞദിവസം കാലിന് പരിക്കേറ്റ തുമ്പമണ്‍തൊടി സ്വദേശി കുട്ടപ്പനെ കിലോമീറ്ററുകളോളം നടന്നാണ് ആശുപത്രിയിലെത്തിച്ചത്. വാഹനങ്ങളൊന്നും ഇതുവഴി സഞ്ചരിക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. കുട്ടപ്പന്റെ അവസ്ഥയ്‌ക്ക് തൊട്ടുമുമ്പ് സമാനരീതിയിലാണ് പനി പിടിച്ച് അവശനിലയിലായ മറ്റൊരാളെയും നാട്ടുകാര്‍ ചുമന്ന് കാല്‍നടയായി ആശുപത്രിയിലെത്തിച്ചത്.

മൂന്ന് പട്ടികജാതി കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ആയിരക്കണക്കിനുപേര്‍ താമസിക്കുന്ന പ്രദേശം പൂര്‍ണമായി അവഗണിക്കപ്പെടുകയാണ്. സിപിഐയുടെതാണ് പഞ്ചായത്തംഗം. പത്തുലക്ഷം രൂപയുടെ റോഡുനിര്‍മാണം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. ഇത് ഉടന്‍ ഉണ്ടാകുമെന്ന വാഗ്ദാനമല്ലാതെ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ പങ്കാളിത്തത്തോടെ നാലാംവാര്‍ഡ് മുന്‍മെംബറും ഇപ്പോഴത്തെ പഞ്ചായത്തംഗവും ബിജെപി നേതാവുമായ പേഴുംമൂട് സണ്ണിയുടെ നേതൃത്വത്തിലാണ് ഏകദേശം രണ്ടരകിലോമീറ്റര്‍ നീളവും മൂന്നരമീറ്റര്‍ വീതിയും കലുങ്കുമൊക്കെ ഉള്‍പ്പെട്ട ഈ റോഡ് ആറുലക്ഷത്തോളം രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്നത്.  

ഇതിനായി നിരവധി നാട്ടുകാര്‍ സ്വന്തം ഭൂമി വിട്ടു കൊടുക്കുകയും സ്വന്തം നിലയില്‍ സാമ്പത്തികസഹായം ചെയ്യുകയും ചെയ്തു. എന്നാല്‍ മഴയത്തുണ്ടായ കുത്തൊഴുക്കില്‍ റോഡില്‍ വന്‍കുഴികള്‍ രൂപപ്പെടുകയും തോടിന് കുറുകെയുള്ള കലുങ്ക് തകരുകയും ചെയ്ത് റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Tags: keralahospitalInjury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ ചാടിയ വയോധികന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.