Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രവാസികളെ എയര്‍പോട്ടില്‍ നിന്ന് നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഒരുക്കിയില്ല

ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്. ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:12 pm IST
inIdukki

തൊടുപുഴ: നെടുമ്പാശേരിയില്‍ എത്തുന്ന പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുവാന്‍ പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് യാതൊരു സുരക്ഷാ സംവിധാനവുമൊരുക്കിയില്ലെന്ന് പരാതി. ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്.  

ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല. ഡിപ്പോയില്‍ നിന്നും സുരക്ഷാ സാമഗ്രികള്‍ കിട്ടില്ലായെന്നറിഞ്ഞതോടെ സ്വന്തം നിലയില്‍ ഇവ സംഘടിപ്പിച്ചാണ് ഇവര്‍ പോയത്. പലരും കന്നാര കൃഷിക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്ലൗസ് വിലയ്‌ക്ക് വാങ്ങിയാണ് ഉപയോഗിച്ചത്.സാനിറ്റൈസറോ, മാസ്‌കോ നല്‍കുവാന്‍ അധികൃതര്‍ തയാറായില്ല. കുടിവെള്ളവും മിതമായ ഭക്ഷണവും സ്വയം സംഘടിപ്പിച്ചാണ് ഡ്രൈവര്‍മാര്‍ പോയത്. വിമാനതാവളത്തിലെത്തിയ പ്രവാസികളില്‍  ദിവസങ്ങളോളം ഒന്നും കഴിക്കാത്തവര്‍ ഉണ്ടായിരുന്നു.  

സ്വന്തം ഉപയോഗത്തിന് കൊണ്ടുപോയ ഭക്ഷണവും വെള്ളവും പ്രവാസികള്‍ക്ക് നല്‍കി പട്ടിണിയിരുന്നാണ് പലരും ഡ്യൂട്ടി പൂര്‍ത്തിയാക്കിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിലേക്കായിരുന്നു കൂടുതലും പ്രവാസികള്‍ ഉണ്ടായിരുന്നത്.ശനിയാഴ്ച വൈകിട്ട് 6ന് ബസില്‍ കയറിയ പ്രവാസികളേയും കൊണ്ട് നെടുമ്പാശേരിയില്‍ നിന്നും ബസ് നീങ്ങിയപ്പോള്‍ രാത്രി 11 മണിയായി. ബസില്‍ ഉണ്ടായിരുന്ന പ്രവാസികളെ അവരരുടെ സ്ഥലത്തുള്ള റവന്യു അധികാരികളെ വിളിച്ച് വരുത്തി അവരെ ഏല്‍പിക്കേണ്ട ചുമതലയും ഡ്രൈവര്‍മാരുടെ ചുമലില്‍ വന്നു.  

പലയിടത്തും പാതിരാത്രിയില്‍ റവന്യു അധികാരികളെ കാത്ത് മണിക്കൂറോളം റോഡില്‍ ബസ്  നിര്‍ത്തിയിടേണ്ടി വന്നു. ഇതെല്ലാം ചെയ്യുവാന്‍ ഒരു ബസിന് ഒരു ഡ്രൈവറെ മാത്രമാണ് അനുവദിച്ചത്. സഹായത്തിനായി ഒരു കണ്ടക്ടറെ പോലും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല. പ്രവാസികളെ അവരരുടെ സ്ഥലത്ത് നിന്നും കൂട്ടികൊണ്ടു പോകുവാന്‍ വരുന്ന ക്യാബിന്‍ തിരിച്ചിട്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍  

പിപിഇ കിറ്റ് ധരിച്ചാണ് എത്തുന്നത്. എന്നാല്‍ കയര്‍ കെട്ടി തിരിച്ച് യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ കൊറോണ സമയത്ത് ഡ്യൂട്ടിക്ക് പോകുന്നത്.  

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരുടെ ജീവന്‍ വെച്ച് പന്താടുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാരില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ജോലി പോകുമെന്ന് ഭയന്ന് പലരും നേരിട്ട് രംഗത്തെത്താന്‍ ഭയക്കുകയാണ്.

Tags: buscovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.