Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രവാസികളെ എയര്‍പോട്ടില്‍ നിന്ന് നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഒരുക്കിയില്ല

ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്. ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:12 pm IST
in Idukki

തൊടുപുഴ: നെടുമ്പാശേരിയില്‍ എത്തുന്ന പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുവാന്‍ പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് യാതൊരു സുരക്ഷാ സംവിധാനവുമൊരുക്കിയില്ലെന്ന് പരാതി. ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്.  

ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല. ഡിപ്പോയില്‍ നിന്നും സുരക്ഷാ സാമഗ്രികള്‍ കിട്ടില്ലായെന്നറിഞ്ഞതോടെ സ്വന്തം നിലയില്‍ ഇവ സംഘടിപ്പിച്ചാണ് ഇവര്‍ പോയത്. പലരും കന്നാര കൃഷിക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്ലൗസ് വിലയ്‌ക്ക് വാങ്ങിയാണ് ഉപയോഗിച്ചത്.സാനിറ്റൈസറോ, മാസ്‌കോ നല്‍കുവാന്‍ അധികൃതര്‍ തയാറായില്ല. കുടിവെള്ളവും മിതമായ ഭക്ഷണവും സ്വയം സംഘടിപ്പിച്ചാണ് ഡ്രൈവര്‍മാര്‍ പോയത്. വിമാനതാവളത്തിലെത്തിയ പ്രവാസികളില്‍  ദിവസങ്ങളോളം ഒന്നും കഴിക്കാത്തവര്‍ ഉണ്ടായിരുന്നു.  

സ്വന്തം ഉപയോഗത്തിന് കൊണ്ടുപോയ ഭക്ഷണവും വെള്ളവും പ്രവാസികള്‍ക്ക് നല്‍കി പട്ടിണിയിരുന്നാണ് പലരും ഡ്യൂട്ടി പൂര്‍ത്തിയാക്കിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിലേക്കായിരുന്നു കൂടുതലും പ്രവാസികള്‍ ഉണ്ടായിരുന്നത്.ശനിയാഴ്ച വൈകിട്ട് 6ന് ബസില്‍ കയറിയ പ്രവാസികളേയും കൊണ്ട് നെടുമ്പാശേരിയില്‍ നിന്നും ബസ് നീങ്ങിയപ്പോള്‍ രാത്രി 11 മണിയായി. ബസില്‍ ഉണ്ടായിരുന്ന പ്രവാസികളെ അവരരുടെ സ്ഥലത്തുള്ള റവന്യു അധികാരികളെ വിളിച്ച് വരുത്തി അവരെ ഏല്‍പിക്കേണ്ട ചുമതലയും ഡ്രൈവര്‍മാരുടെ ചുമലില്‍ വന്നു.  

പലയിടത്തും പാതിരാത്രിയില്‍ റവന്യു അധികാരികളെ കാത്ത് മണിക്കൂറോളം റോഡില്‍ ബസ്  നിര്‍ത്തിയിടേണ്ടി വന്നു. ഇതെല്ലാം ചെയ്യുവാന്‍ ഒരു ബസിന് ഒരു ഡ്രൈവറെ മാത്രമാണ് അനുവദിച്ചത്. സഹായത്തിനായി ഒരു കണ്ടക്ടറെ പോലും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല. പ്രവാസികളെ അവരരുടെ സ്ഥലത്ത് നിന്നും കൂട്ടികൊണ്ടു പോകുവാന്‍ വരുന്ന ക്യാബിന്‍ തിരിച്ചിട്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍  

പിപിഇ കിറ്റ് ധരിച്ചാണ് എത്തുന്നത്. എന്നാല്‍ കയര്‍ കെട്ടി തിരിച്ച് യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ കൊറോണ സമയത്ത് ഡ്യൂട്ടിക്ക് പോകുന്നത്.  

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരുടെ ജീവന്‍ വെച്ച് പന്താടുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാരില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ജോലി പോകുമെന്ന് ഭയന്ന് പലരും നേരിട്ട് രംഗത്തെത്താന്‍ ഭയക്കുകയാണ്.

Tags: buscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടവര്‍ വിനോദയാത്രയ്ക്കിടെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ചിത്രം

വാല്‍പ്പാറഅപകടം: ട്രാവലര്‍ മറിഞ്ഞത് 800 അടി താഴ്ചയിലേക്ക്

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

ഭോപ്പാലില്‍ ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വിഷു സംഗമം' ഉദ്ഘാടന സഭ

ഭോപ്പാലില്‍ സാംസ്‌കാരിക വിരുന്നായി വിഷുസംഗമം

വിഷു ആശംസകള്‍ നേര്‍ന്ന ലീഗ് വനിതാ നേതാവിന് നേരെ സൈബര്‍ ആക്രമണം

ലോക്സഭയിൽ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് ‘മാസ്റ്റർസ്ട്രോക്ക്’ എന്ന് വിദഗ്ധർ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.