Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രവാസികളെ എയര്‍പോട്ടില്‍ നിന്ന് നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഒരുക്കിയില്ല

ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്. ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:12 pm IST
in Idukki

തൊടുപുഴ: നെടുമ്പാശേരിയില്‍ എത്തുന്ന പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുവാന്‍ പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് യാതൊരു സുരക്ഷാ സംവിധാനവുമൊരുക്കിയില്ലെന്ന് പരാതി. ശനിയാഴ്ച വൈകിട്ട് തൊടുപുഴ ഡിപ്പോയില്‍ നിന്ന് പത്ത് ബസിലായി പത്ത് ഡ്രൈവര്‍മാരാണ് ബസുമായി നെടുമ്പാശേരിക്ക് പോയത്.  

ഇവര്‍ക്ക് സുരക്ഷയ്‌ക്ക് ആവശ്യമായ യാതൊന്നും അധികൃതര്‍ നല്‍കിയില്ല. ഡിപ്പോയില്‍ നിന്നും സുരക്ഷാ സാമഗ്രികള്‍ കിട്ടില്ലായെന്നറിഞ്ഞതോടെ സ്വന്തം നിലയില്‍ ഇവ സംഘടിപ്പിച്ചാണ് ഇവര്‍ പോയത്. പലരും കന്നാര കൃഷിക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്ലൗസ് വിലയ്‌ക്ക് വാങ്ങിയാണ് ഉപയോഗിച്ചത്.സാനിറ്റൈസറോ, മാസ്‌കോ നല്‍കുവാന്‍ അധികൃതര്‍ തയാറായില്ല. കുടിവെള്ളവും മിതമായ ഭക്ഷണവും സ്വയം സംഘടിപ്പിച്ചാണ് ഡ്രൈവര്‍മാര്‍ പോയത്. വിമാനതാവളത്തിലെത്തിയ പ്രവാസികളില്‍  ദിവസങ്ങളോളം ഒന്നും കഴിക്കാത്തവര്‍ ഉണ്ടായിരുന്നു.  

സ്വന്തം ഉപയോഗത്തിന് കൊണ്ടുപോയ ഭക്ഷണവും വെള്ളവും പ്രവാസികള്‍ക്ക് നല്‍കി പട്ടിണിയിരുന്നാണ് പലരും ഡ്യൂട്ടി പൂര്‍ത്തിയാക്കിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിലേക്കായിരുന്നു കൂടുതലും പ്രവാസികള്‍ ഉണ്ടായിരുന്നത്.ശനിയാഴ്ച വൈകിട്ട് 6ന് ബസില്‍ കയറിയ പ്രവാസികളേയും കൊണ്ട് നെടുമ്പാശേരിയില്‍ നിന്നും ബസ് നീങ്ങിയപ്പോള്‍ രാത്രി 11 മണിയായി. ബസില്‍ ഉണ്ടായിരുന്ന പ്രവാസികളെ അവരരുടെ സ്ഥലത്തുള്ള റവന്യു അധികാരികളെ വിളിച്ച് വരുത്തി അവരെ ഏല്‍പിക്കേണ്ട ചുമതലയും ഡ്രൈവര്‍മാരുടെ ചുമലില്‍ വന്നു.  

പലയിടത്തും പാതിരാത്രിയില്‍ റവന്യു അധികാരികളെ കാത്ത് മണിക്കൂറോളം റോഡില്‍ ബസ്  നിര്‍ത്തിയിടേണ്ടി വന്നു. ഇതെല്ലാം ചെയ്യുവാന്‍ ഒരു ബസിന് ഒരു ഡ്രൈവറെ മാത്രമാണ് അനുവദിച്ചത്. സഹായത്തിനായി ഒരു കണ്ടക്ടറെ പോലും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല. പ്രവാസികളെ അവരരുടെ സ്ഥലത്ത് നിന്നും കൂട്ടികൊണ്ടു പോകുവാന്‍ വരുന്ന ക്യാബിന്‍ തിരിച്ചിട്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍  

പിപിഇ കിറ്റ് ധരിച്ചാണ് എത്തുന്നത്. എന്നാല്‍ കയര്‍ കെട്ടി തിരിച്ച് യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ കൊറോണ സമയത്ത് ഡ്യൂട്ടിക്ക് പോകുന്നത്.  

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരുടെ ജീവന്‍ വെച്ച് പന്താടുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാരില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ജോലി പോകുമെന്ന് ഭയന്ന് പലരും നേരിട്ട് രംഗത്തെത്താന്‍ ഭയക്കുകയാണ്.

Tags: buscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

പുതിയ വാര്‍ത്തകള്‍

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.