Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോടതികളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നുമാസം

കൊല്ലം ബാറില്‍ 1400 അംഗങ്ങളാണ് നിലവിലുള്ളത്. ഇതില്‍ എഴുപത്തിയഞ്ച് ശതമാനം പേരും സജീവമായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഒരു അഭിഭാഷകന്റെ ഓഫീസില്‍ 3 മുതല്‍ 10 വരെ സ്റ്റാഫുകളാണ് ജോലി ചെയ്യുന്നത്. 3000 രൂപ മുതല്‍ 10000 രൂപ വരെ വാടക നല്‍കിയാണ് പല വക്കീലോഫീസുകളും പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:45 pm IST
in Kollam

കൊല്ലം: ലോക്ഡൗണ്‍ മൂലം ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നുമാസം. ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരങ്ങളുടെ ജീവിതമാണ് ഇതിലൂടെ വഴിമുട്ടിയിരിക്കുന്നത്.

ആയിരത്തിലധികം പഴയ കേസുകളും അത്രത്തോളം പുതിയ കേസുകളുമാണ് ഒരു ദിവസം ജില്ലയിലെ വിവിധ കോടതികളില്‍ പരിഗണനയ്‌ക്കെത്തുന്നത്. കൊല്ലത്ത് മാത്രം വിവിധ വിഭാഗങ്ങളിലായി 20 ഓളം കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, പരവൂര്‍, ചടയമംഗലം, കടയ്‌ക്കല്‍ മുതലായ സ്ഥലങ്ങളില്‍ 21 ല്‍ അധികം കോടതികളും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണവും ലോക്ഡൗണും മറ്റേതുവിഭാഗത്തെയും പോലെ ഈ കോടതികളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന അഭിഭാഷക സമൂഹത്തെയും അവരെ ആശ്രയിച്ചു ജീവിക്കുന്നവരെയും സാരമായി ബാധിച്ചു. കേസില്ല, ഫീസില്ല, എന്നാല്‍ ചെലവിന് കുറവുമില്ല.

കൊല്ലം ബാറില്‍ 1400 അംഗങ്ങളാണ് നിലവിലുള്ളത്. ഇതില്‍ എഴുപത്തിയഞ്ച് ശതമാനം പേരും സജീവമായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഒരു അഭിഭാഷകന്റെ ഓഫീസില്‍ 3 മുതല്‍ 10 വരെ സ്റ്റാഫുകളാണ് ജോലി ചെയ്യുന്നത്. 3000 രൂപ മുതല്‍ 10000 രൂപ വരെ വാടക നല്‍കിയാണ് പല വക്കീലോഫീസുകളും പ്രവര്‍ത്തിക്കുന്നത്.

‘ധാരാളം കേസുകള്‍ ഉണ്ടായിരുന്ന കാലത്ത് വാടകയ്‌ക്കെടുത്ത ഓഫീസാണ്. ഇപ്പോള്‍ വാടക കൊടുത്തിട്ട് രണ്ടുമാസമായി. വൈദ്യുതിബില്ലും കാത്തുകിടക്കുന്നുണ്ട്’ യുവ അഭിഭാഷകന്‍ പറയുന്നു.

‘സ്വന്തം വരുമാനം കൂടാതെ ഒരു ഓഫീസ് നടത്തിക്കൊണ്ടുപോകണമെങ്കില്‍ വാടകയും ക്ലാര്‍ക്കിന്റെ ശമ്പളവും വൈദ്യുതി ചാര്‍ജും എല്ലാ ചേര്‍ത്ത് മാസം ചുരുങ്ങിയത് 25000 രൂപ വേണം. ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍പ്പിന്നെ മാസം 5000രൂപ തികച്ചുകിട്ടാത്ത അഭിഭാഷകരാണ് ജില്ലയില്‍ അധികവും. അതേസമയം അത്യാവശ്യ കേസുകള്‍ക്കായി കോടതി കേസ് വിളിക്കുന്നതുകൊണ്ട് ഹാജരാകാതിരിക്കാനും വയ്യ’ കൊല്ലത്തെ സീനിയര്‍ അഭിഭാഷകനായ അഡ്വ. ജി. ഗോപകുമാര്‍ പറയുന്നു.

ദിനവും മജിസ്ട്രേറ്റ് കോടതികളില്‍ 100 ഓളം കേസുകള്‍ വിളിച്ചിരുന്ന സ്ഥാനത്ത് പഴക്കമുള്ളതും അത്യാവശ്യമുള്ളതുമായ അഞ്ചുകേസുകളാണ് പേരിനുവേണ്ടി വിളിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ ജഡ്ജിയുടെ ഫോണിലൂടെ വാട്ട്സ്ആപ്പ് വഴിയാണ് അഭിഭാഷകരുമായി സംവദിച്ച് ജാമ്യവും മറ്റും നല്‍കുന്നത്.

‘കക്ഷികള്‍ വന്നാലല്ലേ ഞങ്ങള്‍ക്ക് ഫീസ് കിട്ടൂ. ലോക്ക് ഡൗണ്‍ കാരണം ആരും വരുന്നില്ല. അതേസമയം എണ്ണം കുറച്ചാണെങ്കിലും കോടതിയില്‍ കേസ് വിളിക്കുന്നുണ്ട്. അതിനാല്‍ കോടതിയില്‍ പോകാതിരിക്കാനും പറ്റുന്നില്ല’- ജില്ലാ കോടതിയിലെ മറ്റൊരു അഭിഭാഷകന്‍ പറഞ്ഞു. ജില്ലയിലെ വിവിധ കോടതികളില്‍ രാവിലെയും ഉച്ചയ്‌ക്കുശേഷവുമായി പത്തോളം കേസുകളാണ് ഇപ്പോള്‍ ദിവസം പരിഗണിക്കുന്നത്. കക്ഷികള്‍ക്ക് കോടതികളില്‍ പ്രവേശനം അനുവദിക്കാത്തതുകൊണ്ട് വക്കീലോഫീസുകളിലും എത്താറില്ല. പുതിയ വക്കാലത്തുകള്‍ തീര്‍ത്തും കുറഞ്ഞതുകൊണ്ട് സ്റ്റാമ്പ് ഫീ ഇനത്തില്‍ സര്‍ക്കാരിനും ലക്ഷക്കണക്കിന് രൂപ വരുമാനം കുറഞ്ഞു. കോടതി എന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് അറിയാത്ത അവസ്ഥയാണ്.

Tags: Advocate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

അതിജീവിത മൊഴി നല്‍കിയതിന്റെ പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തു, കോള്‍ പോയത് ബ്ലോക്ക് ചെയ്യവെ അബദ്ധത്തില്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയുടെ വിമര്‍ശനം പക്വത ഇല്ലായ്‌മയെന്ന് അഡ്വ. ടി ബി മിനി

പുതിയ വാര്‍ത്തകള്‍

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.