Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

സഞ്ചാരികളില്ല: ആയുർവേദ മേഖല പ്രതിസന്ധിയില്‍,​ കൊറോണയില്‍ ടൂറിസം മേഖല നിശ്ചലം

കൊവിഡ് കാരണം ടൂറിസം മേഖല ഇപ്പോഴും നിശ്ചലമാണ്. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഈ വർഷം കാര്യമായി ടൂറിസ്റ്റുകളെത്തുമെന്നു തോന്നുന്നില്ല. ആയുർവേദ ആചാര്യന്മാരുടെ മേൽനോട്ടത്തിൽ നടത്തുന്ന സുഖചികിത്സ വർഷം മുഴുവനും നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നതിനാലാണ് സഞ്ചാരികൾ കൂടുതൽ എത്തിയിരുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 11:30 am IST
in Health

തിരുവല്ല:  കോവിഡ്-19 മൂലം ആയുർവേദ മേഖല പ്രതിസന്ധിയിലാണ്. ഇതു കാരണം ഈ മേഖലയിലുള്ള പലരും ബുദ്ധിമുട്ടിലാണ്. സാമൂഹ്യ അകലം പാലിച്ച് എങ്ങനെ തിരുമും എന്നാണ് ആയുർവേദ മേഖലുമായി ബന്ധപ്പെട്ടവരുടെ ചോദ്യം. എല്ലാ വർഷവും മഴക്കാലത്ത് കേരളത്തിൽ വിനോദ സഞ്ചാരികൾ പ്രധാനമായും എത്തുന്നത് ആയുർവേദ വിധി പ്രകാരമുള്ള സുഖചികിത്സയ്‌ക്കായാണ്. 

കൊവിഡ് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മറ്റൊരാളുമാതി അടുത്തിടപെടാൻ കഴിയില്ല. ഉഴിച്ചിലോ പിഴിച്ചിലോ നടത്തണമെങ്കിൽ അടുത്തിടപഴകണം. സാമൂഹ്യ അകലം പാലിക്കുക ബുദ്ധിമുട്ടാണ്. ചികിത്സകൻ കൊവിഡിനെ പ്രതിരോധിക്കുന്ന പിപിഇ കിറ്റ് ധരിച്ചാലും ഗ്ലൗസിട്ട കൈയാൽ തിരുമാൻ കഴിയില്ല. അമർത്തിയുള്ള സ്പർശനമാണ് തിരുമിൽ പ്രധാനം. ശരീര ഭാഗത്തെ പേശികളും ഞരമ്പുമൊക്കെ കുഴമ്പോ എണ്ണയോ ഇട്ടു തിരുമേണ്ടത് വിരലുകൾ അമർത്തിയാണ്.

ശരീരം മുഴുവൽ പല തവണ വിരലുകൾ അമർത്തി ഓടിക്കണം. ഗ്ലൗസിട്ടാൽ ഇത് ശരിയാകില്ലെന്ന് പഞ്ചകർമ ചികിത്സകർ പറയുന്നു.കൊവിഡ് കാരണം ടൂറിസം മേഖല ഇപ്പോഴും നിശ്ചലമാണ്. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഈ വർഷം കാര്യമായി ടൂറിസ്റ്റുകളെത്തുമെന്നു തോന്നുന്നില്ല.സുഖചികിത്സയുടെ ഭാഗമായി പിഴിച്ചിൽ, ധാര, ഉഴിച്ചൽ, കിഴി, ശിരോവസ്തി തുടങ്ങിയ ചികിത്സകളും ചെയ്തുവരാറുണ്ട്. കമഴ്‌ത്തിയും മലർത്തിയും കിടത്തി ശിരസുമുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ നടത്തുന്ന ചികിത്സ ശാരീരിക അകലം പാലിച്ച് നടത്താൻ കഴിയുമോ എന്നറിയില്ല. 

സുഖചികിത്സയുടെ പ്രാധാന്യം അനുഭവ സമ്പത്തുള്ള ആയുർവേദ ആചാര്യന്മാരുടെ മേൽനോട്ടത്തിൽ നടത്തുന്ന സുഖചികിത്സ വർഷം മുഴുവനും നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നതിനാലാണ് സഞ്ചാരികൾക്ക് താത്പര്യമേറിയത്. ഋതുക്കൾ മാറിവരുമ്പോൾ കാലാവസ്ഥയുടെ മാറ്റങ്ങൾക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങൾ തടയാൻ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതിൽ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം.

Tags: ayurvedaTreatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.