Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കെതിരെ വ്യാജ പ്രചാരണം ആവശ്യമില്ലാത്ത രേഖകള്‍ നല്‍കണമെന്ന് ചില ഉദ്യോഗസ്ഥരും

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൃഷി സ്ഥലം സ്ഥിതി ചെയ്യുന്ന കൃഷിഭവനിലൊ പൊതു സേവന കേന്ദ്രങ്ങള്‍ (സിഎസ്‌സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:28 am IST
inKozhikode

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ക്ഷേമപദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചില കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്ന് പദ്ധതിക്ക് സമര്‍പ്പിക്കേണ്ടതില്ലാത്ത സത്യവാങ് മൂലവും നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിക്കുന്നതായി പരാതി. 

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൃഷി സ്ഥലം സ്ഥിതി ചെയ്യുന്ന കൃഷിഭവനിലൊ പൊതു സേവന കേന്ദ്രങ്ങള്‍ (സിഎസ്‌സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ആനുകൂല്യം വാങ്ങിച്ചാല്‍ ഭൂമി വില്‍ക്കാനാകില്ലെന്നും കൃഷി ഭൂമി തരം മാറ്റാന്‍ ലക്ഷങ്ങള്‍ പിഴയായി നല്‍കേണ്ടിവരുമെന്നാണ് വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തന്റെ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇത് മനസിലായതെന്ന് വിശദീകരിക്കുന്ന ഒരു സ്ത്രീ ഉപഭോക്താവ് ബന്ധുവിനോട് സംസാരിക്കുന്നാണ് ശബ്ദ സന്ദേശം.  

പദ്ധതിയില്‍ ഗുണഭോക്താക്കളായാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. വര്‍ഷം 6000 രൂപയാണ് ലഭിക്കുക. ഇതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഉപഭോക്താവിന്റെ പേര്, ഭൂമിയുടെ നികുതി അടച്ച രശീതി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്. ആധാര്‍ കാര്‍ഡിലെ പേര് തന്നെ അപേക്ഷയിലുണ്ടാകണം. 

എന്നാല്‍ അപേക്ഷയോടൊപ്പം തന്റെ ഭൂമി കൃഷിഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു എന്ന തരത്തിലുള്ള സത്യവാങ് മൂലം നല്‍കണമെന്നാണ് ചില കൃഷി ഓഫീസര്‍മാര്‍ നിര്‍ബന്ധം പിടിക്കുന്നത്.  ഇങ്ങനെ സത്യവാങ് മൂലം നല്‍കിയാല്‍ പിന്നീട് ഭൂമി വില്‍ക്കാനാവില്ലെന്ന പ്രചാരണവും നടക്കുന്നു. അപേക്ഷയോടൊപ്പം നല്‍കുന്ന സത്യപ്രസ്താവനക്ക് പുറമെയാണ് മറ്റൊരു സത്യപ്രസ്താവനകൂടി നല്‍കണമെന്ന് ചില ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നത്. 

നേരത്തെ അപേക്ഷ നല്‍കേണ്ട അവസാന തീയതി കഴിഞ്ഞു എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനപ്രിയ ക്ഷേമപദ്ധതികളിലൊന്നാണ് പിഎം കിസാന്‍ സമ്മാന്‍ നിധി.  ഇതില്‍ അംഗങ്ങളായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൂടി എടുത്താല്‍ പിന്നീട് ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്‌പയും ലഭിക്കും. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ വ്യാപകമായാല്‍ തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്.  

കൃഷി ഭവനുകളിലെ ഇടതു,കോണ്‍ഗ്രസ് അനുഭാവികളായ ഉദ്യോഗസ്ഥരാണ് കൃഷിക്കാരെ തെറ്റായ വിവരങ്ങള്‍ നല്‍കി പിന്തിരിപ്പിക്കുന്നത്. ഇതു വരെ സംസ്ഥാനത്ത് 3082613 ഗുണഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യ ഗഡു 3019202 പേര്‍ക്ക് ലഭിച്ചു കഴിഞ്ഞു. രണ്ടാമത്തെ ഗഡു 2963906, മൂന്നാമത്തെ ഗഡു 2850496, നാലാമത്തെ ഗഡു 2560138 പേര്‍ക്കും ലഭിച്ചു.  

Tags: keralaകിസാന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.