Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണല്‍ വിഷയത്തില്‍ മന്ത്രിമാര്‍ തമ്മിലുള്ള പോരില്‍ പിണറായിയുടെ മുകളിലൂടെയും ചാടി കടന്ന് കെ. രാജു.

പമ്പയില്‍ നിന്നുള്ള മണല്‍ നീക്കത്തെ സംബന്ധിച്ചായിരുന്നു വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ആരംഭിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിയെ ഇറക്കി കളിച്ച ചന്ദ്രശേഖരന് ഹരിത ട്രൈബ്യൂണല്‍വഴി രാജു എതിര്‍ പ്രഹരം ഏല്‍പ്പിക്കുകയായിരുന്നു.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jun 5, 2020, 01:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മണല്‍ വിഷയത്തില്‍ മന്ത്രിമാര്‍ തമ്മിലുള്ള പോരില്‍ പിണറായിയുടെ മുകളിലൂടെയും ചാടി കടന്ന് കെ. രാജു. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. മന്ത്രിമാര്‍ തമ്മിലുള്ള പോരില്‍ ഇതോടെ സിപിഐ പ്രതിരോധത്തിലായി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നം രണ്ട് വകുപ്പുകളിലേക്കും സ്വന്തം പാര്‍ട്ടിയിലെ തന്നെ രണ്ട് വകുപ്പ് മന്ത്രിമാരിലേക്കുമാണ് വളര്‍ന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇ. ചന്ദ്രശേഖരന്‍ വിട്ടു നിന്നതോടെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരുകയായിരുന്നു.  

പമ്പയില്‍ നിന്നുള്ള മണല്‍ നീക്കത്തെ സംബന്ധിച്ചായിരുന്നു വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ആരംഭിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിയെ ഇറക്കി കളിച്ച ചന്ദ്രശേഖരന് ഹരിത ട്രൈബ്യൂണല്‍വഴി രാജു എതിര്‍ പ്രഹരം ഏല്‍പ്പിക്കുകയായിരുന്നു.  

പമ്പയില്‍ നിന്നുള്ള മണല്‍ നീക്കം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് വനം വകുപ്പ് ഉത്തരവിറക്കി. മണല്‍ വനപ്രദേശത്തിന് പുറത്തുകൊണ്ടുപോകാനാവില്ലെന്ന്  മന്ത്രി കെ. രാജുവും വ്യക്തമാക്കി. എന്നാല്‍ റവന്യു വകുപ്പിന്റെ അധീനതയിലാണ് മണല്‍ നീക്കം നടന്നത്. മണല്‍ കടത്തല്‍ തടഞ്ഞതോടെ റവന്യൂമന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പുനരാരംഭിക്കാനുള്ള ഉത്തരവ് കരസ്ഥമാക്കി. എന്നാല്‍ വനം വകുപ്പും തങ്ങളുടെ ഉത്തരവില്‍ ഉറച്ചു നിന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് വനം വകുപ്പിന്റെ ഉത്തരവ് മറികടന്ന് ജില്ലാ ഭരണകൂടം വഴി നടപടി പുനരാരംഭിക്കാനുള്ള ഉത്തരവ് ഇറക്കി.

രണ്ട് മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ സിപിഐയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു. പൊതുവെ രാജുവിനോട് താത്പര്യകുറവുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപ്പെട്ടതോടെ എല്ലാം ഇ. ചന്ദ്രശേഖരന്‍ അനുകൂലമായി. ദുരന്ത നിവാരണ നിയമ പ്രകാരമാണെങ്കില്‍ ആര്‍ക്കും തടയാനാകില്ലെന്ന് മുഖ്യമന്ത്രിയും അസന്നിക്തമായി വ്യക്തമാക്കി. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ കൊണ്ട് ഇടപെടുവിച്ച് രാജു അവസാന അടവ് പുറത്തിറക്കി.

പമ്പയിലെ  മണല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടി. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം മണല്‍ നീക്കം ചെയ്യാന്‍ ഉത്തവിട്ടെന്ന് ഹരിത ട്രബ്യൂണല്‍ ചോദിക്കുകയും റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രിയും പ്രതിരോധത്തിലായി. വിഷയത്തില്‍ നിന്നും പിന്നോട്ട് പോകണം എന്ന നിലപാടാണ്  മന്ത്രി ഇ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ്  ഇ. ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചതും.

Tags: PambaPinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

പുതിയ വാര്‍ത്തകള്‍

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies