Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷീരകര്‍ഷകര്‍ക്ക് ഇടിത്തീയായി കാലിത്തീറ്റ വിലവര്‍ധന

മൊത്തമാര്‍ക്കറ്റുകളില്‍ നിന്നും പിണ്ണാക്ക് വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്‌ക്ക് കാരണം. ചോളപ്പൊടിക്ക് നേരിയ വര്‍ധനയുണ്ടായി. 25 കിലോ ചാക്കില്‍ അഞ്ചുരൂപ വര്‍ധിച്ചു. 600 രൂപയ്‌ക്കാണ് ഇപ്പോള്‍ വില്ക്കുന്നത്. വൈക്കോല്‍വരവ് നിലച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 01:00 pm IST
in Kerala

കുണ്ടറ: ലോക്ഡൗണില്‍ പലരും വീട്ടിലിരിപ്പായതിലൂടെ ഉപജീവന മാര്‍ഗമായി കാലിവളര്‍ത്തല്‍ ആരംഭിച്ചവര്‍ക്ക് ഇടിത്തീയായി കാലിത്തീറ്റ വര്‍ധന. കോവിഡ് കാലത്തും അല്ലാതെയും വീട്ടിലിരുന്നു ചെയ്യാവുന്ന തൊഴിലാണ് കന്നുകാലി വളര്‍ത്തല്‍. സര്‍ക്കാരും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇതിനായി സാമ്പത്തികസഹായങ്ങള്‍ നല്കാന്‍ തുടങ്ങിയതോടെ പലരും ഈ മേഖലയോട് താല്പര്യം കാട്ടിത്തുടങ്ങി. ഇതോടെ കറവപ്പശുക്കള്‍ക്ക് നാട്ടില്‍ വിലയും ആവശ്യക്കാരും കൂടി.

അതേസമയം കാലിത്തീറ്റയ്‌ക്ക് വില കൂടിയത് ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. കാലിത്തീറ്റയ്‌ക്ക് മില്‍മ നല്കിയിരുന്ന 200 രൂപ സബ്സിഡിയുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു. ലോക്ഡൗണില്‍ ദുരിതത്തിലായ ക്ഷീരകര്‍ഷകരെ സഹായിക്കാനാണ് മില്‍മ കാലിത്തീറ്റയ്‌ക്ക് 200 രൂപ സബ്സിഡി നല്‍കിയത്. സബ്സിഡി കാലാവധി മെയ് 15 വരെയായിരുന്നു. ഒരുചാക്ക് കാലിത്തീറ്റ 1240 രൂപയ്‌ക്കായിരുന്നു നേരത്തേ വിറ്റിരുന്നത്. സബ്സിഡി ഏര്‍പ്പെടുത്തിയതോടെ 1040 രൂപയ്‌ക്ക് കര്‍ഷകര്‍ക്ക് തീറ്റ ലഭിച്ചിരുന്നു. പല സംഘങ്ങളും കമ്മീഷന്‍ ഒഴിവാക്കി 1020 രൂപയ്‌ക്കായിരുന്നു വില്‍പന. എന്നാല്‍ ഇപ്പോള്‍ 40 രൂപ കുറയുമ്പോള്‍ 1200 രൂപയ്‌ക്ക് വാങ്ങേï സ്ഥിതിയിലാണ് കര്‍ഷകര്‍.

ഓരോ ക്ഷീരസംഘവും മില്‍മയ്‌ക്ക് നല്‍കുന്ന പാലിനനുസരിച്ചാണ് സബ്സിഡി നല്‍കേണ്ട കാലിത്തീറ്റ ചാക്കുകളുടെ എണ്ണം നിശ്ചയിച്ചത്. ലോക്ഡൗണില്‍ പിണ്ണാക്ക്, തവിട്, ചോളപ്പൊടി തുടങ്ങിയവയുടെ വിലയിലും വര്‍ധനയുണ്ടായി. പിണ്ണാക്കിന് അഞ്ചുരൂപയുടെ വര്‍ധനയുണ്ടായി. 47 രൂപയ്‌ക്കാണ് ചില്ലറ മാര്‍ക്കറ്റുകളില്‍ വില്ക്കുന്നത്. ക്ഷീരസംഘങ്ങള്‍ സ്വകാര്യ ഏജന്‍സികളില്‍നിന്നടക്കം പിണ്ണാക്ക് വാങ്ങിയിരുന്നു.  

മൊത്തമാര്‍ക്കറ്റുകളില്‍ നിന്നും പിണ്ണാക്ക് വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്‌ക്ക് കാരണം. ചോളപ്പൊടിക്ക് നേരിയ വര്‍ധനയുണ്ടായി. 25 കിലോ ചാക്കില്‍ അഞ്ചുരൂപ വര്‍ധിച്ചു. 600 രൂപയ്‌ക്കാണ് ഇപ്പോള്‍ വില്ക്കുന്നത്. വൈക്കോല്‍വരവ് നിലച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പച്ചപ്പുല്ല് ലഭിക്കാത്ത വേനല്‍ക്കാലത്ത് വൈക്കോലായിരുന്നു കാലികള്‍ക്ക് പ്രധാനമായും നല്കിയിരുന്നത്. വിലവര്‍ധനയ്‌ക്കനുസരിച്ച് കര്‍ഷകര്‍ കാലിത്തീറ്റ വാങ്ങല്‍ കുറച്ചതോടെ പാലുത്പാദനത്തിലും കുറവ് വരുന്നുണ്ട്.

Tags: krishicow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

മറയൂരില്‍ പശുവിനെ പുലി കൊന്നു, കുട്ടികളുടെയും കന്നുകാലികളുടെയും സുരക്ഷയില്‍ നാട്ടുകാര്‍ ആശങ്കയില്‍

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

പുതിയ വാര്‍ത്തകള്‍

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.