Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അളവിലും രേഖകളിലും തിരുവാഭരണ പാത: നിലവിലുള്ളത് പള്ളിയും കൃഷിയും, ഏക്കറുകണക്കിന് ഭൂമി പാതക്ക് നഷ്ടമായി

പുളിക്ക മൂഴിയിലെത്തി പമ്പ നദിയുടെ കരയിലൂടെയാണ് പാത ഉള്ളത്. ഈ വഴി റോഡിലൂടെയാക്കിയത് കാരണം ഇവിടെയും ഏക്കറുകണക്കിന് ഭൂമിയാണ് പാതക്ക് നഷ്ടമായിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 08:38 am IST
inPathanamthitta
ക്‌നാനായ സമുദായത്തിന്റെ ചാപ്പൽ

ക്‌നാനായ സമുദായത്തിന്റെ ചാപ്പൽ

വടശേരിക്കര: അളവിലും, രേഖകളിലും തിരുവാഭരണ പാതയെന്നാണെങ്കിലും നിലിവിൽ ഇവിടെ പള്ളിയും കൃഷിയുമാണ്. പള്ളിക്ക് മുരുപ്പു മുതൽ ഇടക്കുളം വരെ വയലിന്റെ ഭാഗത്തു 10 -12  മീറ്റർ വീതിയിലാണ് പാതക്കായി കല്ലിട്ടു മാറ്റിയത്. എന്നാൽ 5 മീറ്റർ മാത്രമാണ് ഇവിടെ ഇപ്പോഴും വീതിയുള്ളത്. ഹൈക്കോടതി ഇടപെട്ട് കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും വീണ്ടും കയ്യേറി കൃഷി ഇറക്കിയിരിക്കുകയാണ്.  

ഇടക്കുളം മുതൽ മന്ദിരം പടി വരെ തിരുവാഭരണ പാതയാണ് പിഡബ്ലിയുഡി റോഡ് ആക്കി മാറ്റിയത്. ഇതോടെ തിരുവാഭരണ പാതയുടെ അവകാശം നഷ്ടപ്പെട്ടു. അളവ് നടന്നപ്പോൾ ഇത്രയും ഭാഗം അളന്നു തിട്ടപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.  ചില സ്ഥലത്ത് 7 മീറ്റർ മാത്രമാണ് വീതിയുള്ളത്. ബാക്കി 3  മീറ്റർ കയ്യേറിയിരിക്കുകയാണ്. കാളപ്പാലം ഭാഗത്ത് 40 സെന്റ് ഭൂമി അളന്നു തിട്ടപ്പെടുത്തിയില്ല. ഇവിടെ റാന്നി പഞ്ചായത്ത് അധികൃതർ അനധികൃത  കെട്ടിടങ്ങൾ പണിഞ്ഞു കയ്യേറ്റം നടത്തി. മന്ദിരം പടി മുതൽ കുത്തുകല്ലുങ്കൽ പടി വരെ മാത്രമാണ് കയ്യേറ്റം ഒഴിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ പോലും 80% കയ്യേറ്റമെ ഒഴിപ്പിച്ചിട്ടുള്ളൂ. 14 കയ്യേറ്റക്കാരിൽ 10 പേരെ മാത്രമാണ്  ഒഴിപ്പിച്ചത്. ഒരു സ്വകാര്യ വ്യക്തി മാത്രം 40 സെന്റ് ഭൂമി ഇവിടെ കൈവശം വച്ചിരിക്കുകയാണ്.  

കുത്തുകല്ലുങ്കൽ പടിയിൽ 14 സ്ഥലം വിരിവെക്കാനായി ഉണ്ടായിരുന്നു. ഇവിടെയാണ് ക്‌നാനായ സമുദായത്തിന്റെ ചാപ്പലാണ് ഇപ്പോൾ. ഇതോടെ വിരിവെക്കാൻ സ്ഥലമില്ലാതായി.  നേരത്തെ ഉണ്ടായിരുന്ന സർവ്വേ കല്ലുകളും ഇളക്കി മാറ്റി. കുത്തു കല്ലുങ്കൽ പടിയിൽ 125 വർഷമായി തിരുവാഭരണം ഇറക്കി വച്ച് പൂജകൾ ചെയ്തിരുന്ന പൂജാ സ്ഥലവും, ആൽത്തറയും നശിപ്പിച്ചു. കെ എസ് ടി പി റോഡ് നിർമാണത്തിന്റെ പേരിൽ ആൽ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.  കൃത്രിമമായി ആൽ പതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  

തുടർന്ന് റാന്നി ബ്ലോക്ക് ആഫീസ് വരയുള്ള ഭാഗത്ത് പ്രധാന കയ്യേറ്റം നടത്തിയിട്ടുള്ളത് വൈക്കം സർക്കാർ യു പി സ്‌കൂളാണ്.  പാതയിലേക്ക് ഇറക്കി വച്ച് ആദ്യം ഡി ആർ കെട്ടുകയും, മുകളിൽ താൽക്കാലിക ഷെഡ്ഡ് നിർമിക്കുകയും ചെയ്തു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ഇടപെടൽ കാരണം അനധികൃത നിർമാണം നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് ഈ നിർമിതിയുടെ പണം ഇതുവരെ അനുവദിച്ചു നൽകിയിട്ടില്ല. തുടർന്ന് മുന്നോട്ടുള്ള പാതയിൽ ഒരു ക്ലബ്ബും സ്ഥലം കയ്യേറിയതായി പറയപ്പെടുന്നു. ബ്ലോക്ക് ഓഫിസ് മുതൽ ആയിക്കൽ വരെ പരമ്പരാഗത പാത തന്നെ ഉപേക്ഷിച്ചു. ബ്ലോക്ക് ഓഫിസിനു പുറകുവശം വഴി കണ്ണംകുഴിയത്ത് പുരയിടത്തിൽ കൂടി പുളിക്ക മൂഴിയിലെത്തി പമ്പ നദിയുടെ കരയിലൂടെയാണ് പാത ഉള്ളത്. ഈ വഴി റോഡിലൂടെയാക്കിയത് കാരണം ഇവിടെയും ഏക്കറുകണക്കിന് ഭൂമിയാണ് പാതക്ക് നഷ്ടമായിട്ടുള്ളത്.

Tags: SABARIMALAPoonkavanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.