Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ഗോവയ്‌ക്കെതിരെയല്ല, ഇതു ഭാരതത്തിനെതിരേയുള്ള ഗൂഢാലോചന; ബിബിസിയും കമ്മിയും ചേര്‍ന്ന് നടത്തിയ നാടകം’ ഷൈലജയുടെ കപടത തെളിവോടെ പൊളിച്ചടുക്കി കുറിപ്പ്

യു കെയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു ഉല്ലാസയാത്രാ കേന്ദ്രമാണ് ഗോവ. ഗോവന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ബ്രിട്ടീഷ് യാത്രികര്‍. അതായത് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സാ സൗകര്യവും തിരക്കി ജനം ഓടിയെത്തുന്നു എന്ന് ഷൈ ലജ്ജയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനും പച്ചക്കള്ളം പറഞ്ഞത് മനപ്പൂര്‍വമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:47 pm IST
inSocial Trend

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്ക് നാക്കുപിഴവ് ഉണ്ടായതല്ലെന്നും ഗോവയെ തകര്‍ക്കാനായി മനപൂര്‍വമാണ് ആ പ്രസതാവനനടത്തിയതെന്നും വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ്. കാളിയമ്പി എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ് തെളിവുകള്‍ നിരത്തി ഷൈലജയുടെ കപടത പൊളിച്ചടുക്കിയത്.  

ബിബിസിയും കമ്മ്യൂണിസ്റ്റുകളും  ചേര്‍ന്ന് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തിയ മനപ്പൂര്‍വമായ ഗൂഢാലോചനയാണ് ഇന്നലെ ഷൈലജ്ജ പറഞ്ഞത്. ഇത് ഗോവയ്‌ക്കെതിരെയല്ല. ഭാരതത്തിനെതിരേയുള്ള ഗൂഢാലോചനയാണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

യു കെയിലെ ദ ടൈംസ് പത്രത്തിന്റെ പ്രധാന തലക്കെട്ടും മുന്‍ പേജുമാണിത്. എന്താണ് വാര്‍ത്തയെന്നോ? വായൂപാലങ്ങള്‍, അതായത് പ്രത്യേക സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക സ്ഥലങ്ങളിലേക്ക് മാത്രം സകല സുരക്ഷിതത്വമാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന വിമാന സൗകര്യങ്ങള്‍ വരുന്നതോടെ ജൂലയ് മാസത്തോട് കൂടി ബ്രിട്ടീഷുകാര്‍ക്ക് അന്താരാഷ്‌ട്ര ഉല്ലാസയാത്രകള്‍ നടത്താം എന്നതാണ് വാര്‍ത്ത.

യു കെയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു ഉല്ലാസയാത്രാ കേന്ദ്രമാണ് ഗോവ. ഗോവന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ബ്രിട്ടീഷ് യാത്രികര്‍. അതായത് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സാ സൗകര്യവും തിരക്കി ജനം ഓടിയെത്തുന്നു എന്ന് ഷൈ ലജ്ജയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനും പച്ചക്കള്ളം പറഞ്ഞത് മനപ്പൂര്‍വമാണ്.

ബി ബി സി യും കമ്മികളും ചേര്‍ന്ന് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തിയ മനപ്പൂര്‍വമായ ഗൂഢാലോചനയാണ് ഇന്നലെ ഷൈ ലജ്ജ പറഞ്ഞത്. പ്രത്യേകം ഓര്‍ക്കേണ്ടത് ഇന്നലെ ‘തന്നെയാണ്’ നിയന്ത്രിതമായ നിലയില്‍ അന്താരാഷ്‌ട്ര ഉല്ലാസയാത്രകള്‍ തുടങ്ങാന്‍ പദ്ധതികള്‍ ബ്രിട്ടനില്‍ നിന്ന് വന്നത് എന്നാണ്. ആ തീരുമാനം വന്ന ഉടനേ ‘ഇന്ത്യയിലെ ഒരു ആരോഗ്യ മന്ത്രി ‘ (അങ്ങനെയാവും അവര്‍ വാര്‍ത്തകളില്‍ നാളെ പറയുന്നത് ) ഗോവ നിറയെ കോവിഡ് 19 ആണെന്നും ജനങ്ങള്‍ അവിടുന്ന് ചികിത്സ തേടി രക്ഷപെടുന്നെന്നും പച്ചക്കള്ളം പറയുന്നത് എന്തിനാവും? ചിന്തിക്കുക. നാക്കു പിഴയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

അതൊരു നാക്കു പിഴയല്ല. ഗോവയുടെ ഉല്ലാസയാത്രാ വ്യവസായത്തെ ഇനിയൊരു ഉയര്‍ച്ച സാദ്ധ്യമല്ലാത്ത വിധം തകര്‍ക്കാന്‍ മനപ്പൂര്‍വം പറഞ്ഞതാണ്. ഇത് ഗോവയ്‌ക്കെതിരെയല്ല. ഭാരതത്തിനെതിരേയുള്ള ഗൂഢാലോചനയാണ്. ഈ കമ്മിക്കൂളികളെ ശിക്ഷിക്കണം. രാജ്യദ്രോഹികള്‍! ഒരു വശത്ത് കോവിഡ് ഉപയോഗിച്ച് രാഷ്‌ട്രത്തെ തകര്‍ക്കണം എന്ന് എം എ ബേബി, ചൈനയെ സഹായിക്കാന്‍ കാരാട്ട് വക താത്വികം രാജേഷ് ചൈനയുടെ വക്കാലത്ത് പിടിച്ച് രാജ്യത്തിനെതിരെ ഭീഷണി

അതേ സമയം ഈ നാടിനെ തകര്‍ക്കാന്‍, ഇതിന്റെ നട്ടെല്ലൊടിക്കാന്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയുംകിടക്കുന്നിടം വൃത്തികേടാക്കുന്ന നാണമില്ലാത്ത….. കേസെടുത്ത് പരമാവധി ശിക്ഷ വാങ്ങി നല്‍കണം.

Tags: ministerഗോവkk shailaja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.