Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രവാസികളുടെ വരവ് മുഖ്യമന്ത്രിയും സിപിഎമ്മും തെറ്റിദ്ധാരണ പരത്തുന്നു

യഥാര്‍ത്ഥത്തില്‍ രാജ്യത്താകമാനം തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ മാത്രമാണ് പ്രവസികളെ എത്തിക്കുന്നതെന്ന കാര്യം മറച്ചുവെയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 6, 2020, 12:00 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിരവധി പ്രവാസികള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്താന്‍. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജനും കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധ പ്രസ്താവന ഇറക്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്താകമാനം തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ മാത്രമാണ് പ്രവസികളെ എത്തിക്കുന്നതെന്ന കാര്യം മറച്ചുവെയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ സംബന്ധിച്ച് അറിവുണ്ടായിട്ടും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കേന്ദ്രത്തെ വിമര്‍ശിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണെന്ന് വ്യക്തം.

കോവിഡ് രോഗ വ്യാപന ഭീതിയില്‍ പ്രവാസികളെ തിരിച്ചെത്തക്കുന്നതിന് ആദ്യഘട്ടത്തില്‍ വിമാനങ്ങളെത്തുന്നത് രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്ക് മാത്രമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തിയ ശേഷവും സംസ്ഥാനങ്ങളില്‍ നിന്നുള്ള  പ്രവാസികളുടെ എണ്ണവും കണക്കിലെടുത്താണ് പ്രവാസികളെ തിരിച്ചെത്തിക്കേണ്ട വിമാനത്താവളങ്ങള്‍ കേന്ദ്രം നിശ്ചയിച്ചത്. കേരളത്തില്‍ മാത്രമാണ് മൂന്ന് വിമാനത്താവളങ്ങളില്‍ പ്രവാസികളെ തിരിച്ചെത്തിക്കുന്നത്. മഹാരാഷ്‌ട്രയില്‍ ഒരു വിമാനത്താവളം മാത്രമാണ് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആന്ധ്രാ പ്രദേശില്‍ ഹൈദരാബാദിലും ഗുജറാത്തില്‍ അഹമ്മദബാദിലും  മാത്രമേ പ്രവാസികളെ തിരിച്ചെത്തിക്കുന്നുള്ളൂ. 

കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ പ്രവാസികളെ എത്തിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമേ പ്രവാസികളെ എത്തിക്കാതുള്ളു.  മറ്റ്  സംസ്ഥാനങ്ങളില്‍ ഡല്‍ഹി, ശ്രീനഗര്‍, ലക്‌നൗ, ഹൈദരബാദ്, അഹമ്മദബാദ്,അമൃതസര്‍, ചെന്നൈ, മൂംബൈ, ട്രിച്ചി, ബഗ്‌ളൂരു എന്നിവിടങ്ങളിലാണ് നാളെമുതല്‍ ഒരാഴ്ച കാലത്തിനിടയില്‍ പ്രവാസികളേയും വഹിച്ചു കൊണ്ടുളള 64 വിമാനങ്ങള്‍ എത്തുക. കേരളം (15),  ഡല്‍ഹി (11), തമിഴ്‌നാട് (11), തെലുങ്കാന (7) എന്നിവിടങ്ങളിലാണ് കൂടുതല്‍ വിമാനങ്ങള്‍ പ്രവാസികളേയും വഹിച്ചു കൊണ്ട് എത്തുന്നത്.

 ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന മുഖ്യമന്ത്രി കേന്ദ്രത്തെ മനഃപൂര്‍വ്വം കുറ്റപ്പെടുത്താനാണ് കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടുത്തിയില്ല എന്ന ആക്ഷേപം ഉന്നയിക്കുന്നത്. അതിന്റെ ഏറ്റുപാടല്‍ മാത്രമാണ് പാര്‍ട്ടി ജില്ല സെക്രട്ടറിയുടെ ഇന്നലത്തെ പ്രസ്താവനയെന്നും ആരോപണമുയരുന്നുണ്ട്.

Tags: keralaPravasiഗള്‍ഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.