Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ണാടകത്തില്‍ നിന്ന് മടങ്ങാനാകാതെ സാധാരണക്കാര്‍; ആകെ ആശയക്കുഴപ്പം, ഇടപെടാതെ പിണറായി സര്‍ക്കാര്‍

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും പൊതുഗതാഗത സംവിധാനം ഇല്ലാത്തതാണ് സാധരണക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. നിലവിലെ സംവിധാനത്തില്‍ സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രമെ വീട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ രണ്ടു വാടക വാഹനങ്ങളെ ആശ്രയിക്കണം. അതിര്‍ത്തിവരെ ഒരുവാഹനത്തിലും അവിടെ നിന്ന് മറ്റൊരു വാഹനത്തിലും വേണം വീട്ടിലെത്താന്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് എത്തണമെങ്കില്‍ ചുരുങ്ങിയത് പതിനായിരത്തിലധികം രൂപ ആവശ്യമാണ്.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
May 5, 2020, 03:23 pm IST
inKerala

ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്ന് വീടണയാന്‍ സാധിക്കാതെ സാധാരണക്കാരായ മലയാളികള്‍. അന്യസംസ്ഥാനത്തു നിന്ന് എത്തുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ അതിര്‍ത്തി തുറന്നു നല്‍കിയെങ്കിലും ഇതിന്റെ നൂലാമാലകള്‍ മറികടക്കുക വലിയ ബുദ്ധിമുട്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും യാത്രാ സൗകര്യമില്ലാത്തതാണ് സാധാരണക്കാര്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്.  

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും പൊതുഗതാഗത സംവിധാനം ഇല്ലാത്തതാണ് സാധരണക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. നിലവിലെ സംവിധാനത്തില്‍ സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രമെ വീട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ രണ്ടു വാടക വാഹനങ്ങളെ ആശ്രയിക്കണം. അതിര്‍ത്തിവരെ ഒരുവാഹനത്തിലും അവിടെ നിന്ന് മറ്റൊരു വാഹനത്തിലും വേണം വീട്ടിലെത്താന്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് എത്തണമെങ്കില്‍ ചുരുങ്ങിയത് പതിനായിരത്തിലധികം രൂപ ആവശ്യമാണ്.  

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രി പോയിന്റ് ലഭിച്ചത് പാലക്കാട് വാളയാറില്‍. ഇവര്‍ മുത്തങ്ങയായിരുന്നു എന്‍ട്രി പോയിന്റ് ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പാലക്കാടാണ് ലഭിച്ചത്. ബെംഗളൂരുവില്‍ നിന്ന് വാടക കാറിലാണ് ഇവര്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. 10,000 രൂപയായിരുന്നു കാര്‍ വാടക. വാളയാറില്‍ നിന്ന് കോഴിക്കോട്ടുള്ള വീടുകളിലേക്കെത്തിയത് ഇതില്‍ ഒരാളുടെ വീട്ടില്‍ നിന്ന് എത്തിച്ച കാറില്‍.  

കേരള അതിര്‍ത്തിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ക്വാറന്റൈനില്‍ പോകണമെന്ന നിബന്ധനയുള്ളതിനാല്‍ വാടക വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ തയാറാകുന്നില്ല. അതിനാല്‍ സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പെടുത്തുന്നവര്‍ക്ക് മാത്രമാണ് നാട്ടിലെത്താന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി നല്‍കാമെന്നാണ് അധികൃതര്‍ പറയുന്നത്.  

കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിബന്ധനകള്‍ പാലിച്ച് കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ ആള്‍ക്കാരെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ കര്‍ണാടക തയാറാകും. എന്നാല്‍ ഇത്തരത്തില്‍ ഒരു ആവശ്യം കേരളം ഇതുവരെ മുന്നോട്ടു വച്ചിട്ടില്ല.  

കര്‍ണാടക ആര്‍ടിസി  അതിര്‍ത്തിയില്‍ എത്തിച്ചാല്‍ അവിടെ നിന്ന് ഓരോ ജില്ലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ എത്തിക്കാന്‍ സാധിക്കും. ഇതിനുള്ള സംവിധാനങ്ങള്‍ കേരളം ഒരുക്കുന്നില്ല. മലയാളികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചര്‍ച്ചയും കേരള സര്‍ക്കാര്‍ കര്‍ണാടകവുമായി നടത്തിയിട്ടില്ല. പരമാവധി ആള്‍ക്കാര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത് കുറയ്‌ക്കാനുള്ള കേരള സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് കടുത്ത നിബന്ധനകള്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് മലയാളികളുടെ ആരോപണം. കര്‍ണാടകത്തില്‍ കുടുങ്ങി കിടക്കുന്ന പതിനായിരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍, ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിവിധ മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

Tags: covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.