Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്പ്രിംങ്ക്‌ളര്‍ കരാറില്‍ മുഖ്യമന്ത്രി മൗനം വെടിയണം: പി.കെ. കൃഷ്ണദാസ്

കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി അന്താരാഷ്‌ട്ര ഏജന്‍സികള്‍ക്ക് ഡാറ്റ കൈമാറാനുളള പദ്ധതിയില്‍ സ്പ്രിംങ്ക്‌ളര്‍ പാട്ണറാണ്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Apr 21, 2020, 10:07 pm IST
inKannur

കണ്ണൂര്‍: സ്പ്രിംങ്ക്‌ളര്‍ കരാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും വിവാദ സ്പ്രിംങ്ക്‌ളര്‍ കമ്പനി ഫേസ്ബുക്കുമായുണ്ടാക്കിയ കരാര്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറയുന്നത് അടിസ്ഥാന രഹിതവും യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ്. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി അന്താരാഷ്‌ട്ര ഏജന്‍സികള്‍ക്ക് ഡാറ്റ കൈമാറാനുളള പദ്ധതിയില്‍ സ്പ്രിംങ്ക്‌ളര്‍ പാട്ണറാണ്. ഫെയ്‌സ്ബുക്കിന്റെ പദ്ധതിയാണ് ഇത്. സ്പ്‌ളിംങ്കറുമായി ഫെയ്‌സ്ബുക്ക് കമ്പനി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.

രോഗികളുടേയും രോഗം വരാന്‍ സാധ്യതയുളളവരുടെയും ആരോഗ്യ വിശദാംശങ്ങള്‍ അന്താരഷ്‌ട്ര ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറുക എന്നതാണ് ഫെയ്‌സ്ബുക്ക് പദ്ധതി. പാകിസ്ഥാനും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതു കാെണ്ട് തന്നെ സ്പ്രിംങ്ക്‌ളറുമായുള്ള കരാര്‍ രാജ്യദ്രോഹപരവും നിയമ വിരുദ്ധവുമാണ്. 

ആഗോളതലത്തില്‍ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്ന കമ്പനിയാണ് ഫെയ്‌സബുക്ക്. സ്പ്രിംങ്ക്‌ളര്‍ കമ്പനി സൗജന്യ സേവനം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നത് ഫെയ്‌സ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.   സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ കേന്ദ്ര ഗവണ്‍മെന്റോ ആഭ്യന്തര വകുപ്പോ അറിയില്ല. അതുകൊണ്ടുതന്നെ കരാര്‍ ജനദ്രോഹകരം മാത്രമല്ല രാജ്യ വിരുദ്ധമാണ്. കേരളത്തിലടക്കം സൗജന്യ സേവനമാണ് ആദ്യഘട്ടത്തില്‍ സ്പ്രിംങ്ക്‌ളര്‍ കരാര്‍ പ്രകാരം നല്‍കുന്നത്. ഒരുതരത്തിലുമുള്ള അന്വേഷണം നടത്താതെ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പിണറായി വിജയന്‍ കരാറുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. 

വിദേശ കമ്പനിയെ പിന്തുണക്കേണ്ട ആവശ്യം മുഖ്യമന്ത്രിക്കെന്താണ്. സ്പ്രിംങ്ക്‌ളറുമായി ഉള്ള കരാറുമായി ബന്ധപ്പെട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം .ആധാര്‍ കൊണ്ട് വരാന്‍ സമയത്ത് വിവാദം ഉണ്ടാക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രിയോട് മാപ്പ് പറയണം .ഇത് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ഐടി സെക്രട്ടറി മാരീചനാണ് പുറകില്‍ മറ്റൊരാള്‍ ഒളിഞ്ഞു നില്‍ക്കുന്നുണ്ട്. കമ്പനിയുടെ വിശദാശങ്ങള്‍ അറിയാതെയാണ് കരാര്‍ ഒപ്പിട്ടതെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. 

എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്ക് വേവലാതിയുള്ള കാര്യം മനസിലാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്‍് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.